അമ്മ മരിച്ചന്ന്…
നാലര മണിക്ക് കയറുന്നൊരു
കോണിപ്പടി വീണു...
രാത്രി കൊഴിഞ്ഞ ഇലകളൊക്കെയും
അമ്മ കിടന്ന പോലെ കിടന്നു ...
മരം കണ്ട്… വനം കാണാതെ…
കണ്ടുകണ്ടോരോ
മരം കണ്ടുകണ്ടുഞാൻ...
കണ്ടതേയില്ലയ
രണ്ടു കവിതകൾ
നിങ്ങൾ ഒരു മഴ പോലെ
ആണെന്ന് തോന്നുന്നു.
ചിലപ്പോൾ
ഗ്രീഷ്മാസവം
പ്രണയമൂരിയെടുത്താൽ
ജീവിതം
കെട്ടുപോകുമെന്ന്
പറഞ്ഞവനെ
അവൾ
ക്രിസ്‌മസ് ക്യാൻഡിൽസ് *
ഒരു കൃസ്‌മസ് തലേന്ന്
മുത്തശ്ശൻ പറഞ്ഞു -
മെഴുകുതിരി ഒരു ചെടിയാണ്
അത്രമേൽ എളുപ്പമായിരുന്നോ അത് …!?
ചുവന്ന ഇരുട്ടിന്റ ചോരച്ചൂട്,
കണ്ണും കാതും രസനയും
ഗന്ധവുമൊരാദിബിന്ദു.
ജീവിതം
ഒന്നും മിണ്ടാത്തൊരു
യാത്ര
ഒരിക്കലും കാണാത്തൊരു കാറ്റ്
ചിറകൊടിഞ്ഞ പക്ഷി കവിയുടെ ചില്ലുവാതിലിൽ മുട്ടുന്നു
കവിക്ക് ജനാലകൾ
ഒരു ചെറിയ ശിശിരത്തിലേക്കുള്ള
രണ്ട് മസോക്കിസ്റ്റിയൻ കണ്ണുകളായിരുന്നു.
പ്രണയപ്പക
സൂര്യനൊപ്പം നടക്കുന്ന
പകലിനെ നോക്കി
സന്ധ്യയുടെ മറവിൽ
രാത്രി പതിയിരുന്നു.
മുറിവുകൾ തുന്നും മൽസ്യങ്ങൾ
മുറിവുകൾ തുന്നും മൽസ്യങ്ങൾ
ഉറക്കത്തിലാണ് .
മുറുകിയും അയഞ്ഞും കറ വറ്റിയത്.
പാതി ബോധത്തിലും അബോധത്തിലും
വഴുതിയലയ്ക്കുന്നത് .
നനുത്ത നേർരേഖയാൽ
പകുത്തെടുക്കപ്പെട്ടതു പോൽ.
















