നഷ്ടപ്പെട്ടവരെത്തേടി
മേക്കാമോതിരവും
വെന്തിങ്ങായുമണിഞ്ഞു
വാട്ടിയ വാഴയിലയിൽ
കടുമാങ്ങയും
വന്യം
കേട്ടതൊക്കെ
നുണയാണ്
കാട്ടില്‍ ഒരു സിംഹം ഇല്ല,
ഒറ്റപ്പെട്ടവരുടെ ഗൃഹസ്ഥാശ്രമം
അടുക്കള
അവൾക്കെപ്പോഴും
കലഹഭൂമി ;
വേര്
പൂമരം വേരുകളെ
തിരിച്ചറിയുന്ന ദിവസമാണ്
മേഘപാളികളെ
മോഹ വീഞ്ഞുകൾ
ഇതൾ കൊഴിഞ്ഞ ഇന്നലകളേ,
വിരിഞ്ഞ ഇന്നിന്റെ മാറിൽ
നാളെയുടെ മൊട്ടുകൾ
മണ്ണിലേക്ക്
എന്നെ തുണ്ടുതുണ്ടായ് വെട്ടിയൊടിച്ച്
നിൻ്റെ വേർപ്പുതുള്ളികളും ചേർത്തു
ഒരുമൺകൂനയിൽ എന്റെ ചുവടുറപ്പിച്ചു,
നീയൊരിക്കൽ.
ഓർമ്മമരത്തിൻ്റെ വേരുകൾ
എന്‍റെ കല്ലറയിൽ
നീ
കുറച്ച്
രക്തപുഷ്പങ്ങള്‍
വയ്ക്കണം
കടൽ വിചാരിക്കുന്നു
കടൽ വിചാരിക്കുന്നു,
ചന്ദ്രനെ കാണുമ്പോഴൊക്കെ
അനിയന്ത്രിതമായി തുളുമ്പുന്ന
തന്റെ നെഞ്ചകം ഒറ്റുകാരനാണ്,
ദണ്ഡകാരണ്യത്തിന്റെ ഗൂഗിൾമാപ്പിൽ ചുവന്ന അമ്പടയാളങ്ങളുടെ നിർമ്മിതി
വെളുപ്പാൻകാലത്ത് ചുവന്ന്
അവനവന്റെ ശബ്ദം മാത്രം
കേൾക്കാൻ പറ്റുന്ന അസമയത്ത്
മരിച്ചവളുടെ ദിനക്കുറിപ്പുകൾ
പൂക്കളെ
എനിക്കിഷ്ടമായിരുന്നു,
ശലഭങ്ങളെയും.
















