ഒരോർമ്മയുടെ മുറിപ്പാട്
നഗരമേ, നഗരമേ
നീ എനിക്കെല്ലാം പകുത്തു -
തന്നെത്രയോ ദൂരങ്ങൾ…..
ആഴ പരപ്പുകൾ…
മായാപഥങ്ങളിലനന്തമാം കാഴ്ചകൾ…
സ്പർശം
പുഴയുടെ തുടക്കമറ്റത്ത്-
കുന്നിനോടൊപ്പം
വിരൽ പിടിച്ച് മഴ
വിഷയം അമ്മയും കുഞ്ഞും
വിധിനിർണയം കഴിഞ്ഞപ്പോൾ
മാറ്റിനിർത്തപ്പെട്ട ചിത്രങ്ങളുടെ
ജീവിതഭാഷ തേടിയാണ്
ക്ലാസിലെത്തിയത്.
പെറ്റിക്കോട്ടുകൾ
ഓർമ്മകളുടെ
ഇളംതിണ്ണയിൽ
രണ്ടുകാലുകളും
മണ്ണിൽ ചവിട്ടി
ഇരിക്കുമ്പോൾ
മഹാനഗരത്തിലെ മീനമാസക്കളി
മീനയുടെ
ആദ്യരാത്രി
ദീപാലങ്കാരത്തോടെയും
വെടിക്കെട്ടോടെയുമാണ്
ആഘോഷിച്ചത്!
മരം
മഴ,യല്ലാതെ
മറ്റാരും
ആശ്ലേഷിക്കാതെ
വളർന്നു
പ്രണയപ്പുലരി
മേടം പടക്കുതിരയെപ്പോലെ
കുതിച്ചു വന്നു
വെളുപ്പിനേ വെയിൽ കേറിയിരുന്നു
പിന്നാമ്പുറത്തെ അഴയിൽ
എങ്ങനെയെങ്ങനെ?
പരീക്ഷിക്കുവാനും നിരീക്ഷിക്കുവാനും
പ്രതിഭാസമെന്തെന്നു കണ്ടെത്തുവാനും
ശാസ്ത്രം കളിക്കോപ്പതാണെന്നു ചിന്തിച്ചു
വസന്തത്തിന്റെ താക്കോൽ
ഒരു കൂട്ടം കൊഴിഞ്ഞ ഇലകൾക്ക് മീതെ
എന്നെ തന്നെ നോക്കിയിരിക്കുന്ന
ഒരു കൊച്ചു മുള്ളൻപന്നിയാകുന്നു നീ
അസ്വസ്ഥതയുടെ പെരുമ്പറ മുഴക്കം
എന്‍റെ അസ്വസ്ഥതകള്‍
എന്‍റേതു മാത്രമല്ല ,
പലമുഖങ്ങളുടേതുമാണ്.
















