കത്ത്….
കാത്തിരുന്ന് കാത്തിരുന്ന്
മടുത്ത ദിവസങ്ങളിലൊന്നിൽ,
നീയെനിക്ക് അയൽവക്കത്തുള്ള
കുട്ടിയുടെ കൈയിൽ
ഒരു കത്തെഴുതി നൽകണം
മഴ
മഴ വന്നാല്‍
കൂട്ടുകാര്‍
ജീവനറ്റവരുടെ
പാദരക്ഷകളിഞ്ഞ്‌്
വീടുകളില്‍
ബന്ദികളായി മാറും...
ജനറൽ കമ്പാർട്ട് മെൻ്റ്
കാറ്റുചുരത്തിയ മൂത്രഗന്ധത്തിൽ,
വാതിൽ മറപിടിക്കുന്നു.
കാലുകുത്താനിടമില്ലാത്ത ജീവിതം,
കാറ്റിനൊപ്പം ട്രെയിൻ യാത്ര പോകുന്നു.
തർപ്പണം
ഒറ്റപ്പെട്ടു മരിച്ചു പോയ
ഒരു ആത്മാവ്
ദക്ഷിണായനത്തിലെ
അമാവാസി നാളിൽ
സ്നാന ഘട്ടത്തിൽ
നാവു നീട്ടി.
ബലിക്കാക്ക
നാളെ ബലിദിനം
ആണ്ടാന്നു പിന്നിട്ട-
നാളിൽ നടത്തുമെ-
ന്നാണ്ടു ബലിദിനം.
പെരുമഴത്തുള്ളികൾ
പെയ്തു തോരാനാഗ്രഹമില്ലെങ്കിലും
പെയ്തൊടുങ്ങാതെ തരമില്ലെന്ന്
കരഞ്ഞു തളരുന്നു,
പെരുമഴത്തുള്ളികൾ.
ദുഃഖത്തിൻ കാഠിന്യം
ചിറകറ്റു വീണ
ഒരു പക്ഷിതൻ മധുരസ്വരം
കാതിൽ വന്ന നേരം
ശ്രാദ്ധം
അകം പെയ്യുമ്പോൾ
ഓർമ്മതൻ ബലിക്കല്ലിൽ
ഇറ്റു വീണു പൊള്ളിയ
വറ്റുകൾകൊണ്ട് ശ്രാദ്ധമൂട്ടുന്നു
കനൽപകലുകൾ
എൻ്റെ നിള
കനൽ കത്തും തലയോട്ടി
മാന്തിപ്പിളർന്ന്
കുളിരിൻ്റെ ഒരിറ്റുമാത്രം
സമ്മതം ചോദിക്കാതിറങ്ങും
മൗനത്തിൻ്റെ നാനാർത്ഥങ്ങൾ
മൗനത്തിന് ഒരുപാട്
അര്‍ത്ഥതലങ്ങളുണ്ടെന്ന് നീ കുറിച്ചിട്ടപ്പോൾ
അറിഞ്ഞതേയില്ല
ഇപ്പോൾ പലതും അറിയുന്നു
















