മുലമുറിച്ചവൾ
പെൺനനവുകളുടെ
ആദ്യ അടയാളങ്ങൾ തന്നതും,
പ്രണയം ചാലിച്ച
വിരലുകളുടെ ക്യാൻവാസായതും,
അലാറം
നിദ്രയുടെ സുഖത്തിലമർന്നു കിടക്കവെ
ഞാൻ നിയോഗിച്ച കാവൽക്കാരനായ ഘടികാരം
എന്നെ തട്ടിവിളിക്കുന്നു
കണ്ണ് വെട്ടിയവർ
ജീൻസ് പാന്റും ടീഷർട്ടുമിട്ടവൾ
മുറിക്കുള്ളിൽ
നിൽക്കുമ്പോൾ
ഞാനവളോട് പറയും
ഈ കോലത്തിൽ
നിനക്കൊന്ന് അങ്ങാടി
ചുറ്റി വന്നാലെന്താ.. ?
കാവൽ
മേൽക്കൂരയില്ലാത്ത
എന്റെ വീട്ടിൽ
മേഘങ്ങൾ അതിഥികളല്ല
വളർത്തു ചെടികളാണ്
ഒരു കവിത മഴകൊണ്ടു വരുന്നു
ഒരു കുല
വയലറ്റ് ഡെയ്സി പൂക്കള്‍
ഒരു പനിനീര്‍ ചെടി നിറയെ
റോസാപ്പൂക്കൾ
ഓർച്ചകളിൽ അവശേഷിക്കുന്നത്
പാതകളിടവഴികളാൽ മരത്തണലി-
രുവശവും നിറവാർന്നനേകം കാഴ്ചകൾ
ഏറെ ദൂരം നാമൊന്നിച്ചൊന്നായി പിന്നിട്ടുവല്ലോ !
നർത്തകരുടെ തെരുവ്
നിറയെ നൃത്തശാലകളുള്ള
ഈ തെരുവിലെത്തുന്നവരുടെ
കാലുകളുടെചലനം
ഉഷ്ണതീരഭൂവിൽ
നിനച്ചിരിക്കാത്തൊരു നാളിൽ
നട്ടുച്ച നേരത്ത്
വഴിതെറ്റി പാറിവന്ന
മഴത്തുള്ളിയിലേറി
ഇരുപത് പ്രണയ കവിതകൾ
ചിരി മറന്ന മുഖങ്ങൾ
പ്രണയമായിരുന്നു.
കുത്തനെ നിൽക്കുന്ന രാത്രി
നിലാവ് വാർന്നു പോയ
വെളിച്ചങ്ങളെ നോക്കി
കണ്ണിമ വെട്ടാതെ
പാട്ടൊലിപ്പിച്ചു വരിയെഴുതുന്നത്
ഇരുപത്തി നാലാം
നിറങ്ങളിൽ.
















