ഗുരുദേവൻ

നിങ്ങളുടെ പാണന്മാർ പാടിനടക്കുമ്പോലെ, അവഗണനയുടെ ചളിക്കുണ്ടിൽവീണ ജനതയ്ക്ക്

പൊരുൾ

സൂര്യദംശത്താലൊരു ചെമ്പകപ്പൂവെന്നോണം നിൻ മിഴിയേറ്റിട്ടെന്നിൽ പിറന്നന്നൊരു പൈതൽ.

സ്ത്രീ

മാതൃവാത്സല്യത്തി- -ലിടറാതെ പതറാതെ കർത്തവ്യം ചുമതല ചുമലിലേറ്റി തോളെല്ല് താഴാതെ

മഴ

ആകാശത്തിൻ കൈവരമ്പിൽ പിടിച്ച് നിൽക്കാൻ കഴിയാതെ മഴ തുള്ളികൾ ഓരോന്നായ് ഭൂമിയിൽ തൊടുന്നു.

സൽവാ ചാരിഫ്

സൽവാ ചാരിഫ്... എന്റെ സ്വപ്‌നങ്ങൾ വിൽക്കപ്പെടുന്ന മെറാക്കിഷ് തെരുവ്.

വിസ്മരണ൦

ഇരുൾജലധിയാഴങ്ങൾ ജ്ഞാനേന്ദ്രിയങ്ങളിൽ ചൂഴ്ന്നറ്റമെത്തിലു൦ തെളിമകെട്ടെങ്കിലു൦

മറഞ്ഞ് പോകുന്ന കാഴ്ചകള്‍

ഇരുട്ടില്‍ എപ്പോഴും ഒരു ഇരുചക്ര വാഹനം മുരണ്ടു കൊണ്ടേയിരിക്കുന്നു.

വേവു കായ്ക്കുന്ന മരങ്ങൾ.

വേവു കായ്ക്കുന്ന നോവിൻ വിത്തുകൾ സൂക്ഷിച്ച കുംഭങ്ങളാണ് രക്തസാക്ഷിപ്പുരകൾ.

മുദ്രമോതിരം

എന്നെ മറന്നു പോകുവാൻ ഏത് ദുർമ്മന്ത്രവാദിനിയാണ് നിന്നെ ശപിച്ചത്?

ഭൂതകാലത്തിനുമുണ്ട് കഥ പറയാൻ ….

മാറ്റം പ്രകൃതി നിയമമായതിനാലാണ് ഓർമ്മകൾക്കിത്ര സുഖം. പറങ്കിമാങ്ങയുടെ ചാറ് മണക്കുന്ന ബാല്യത്തിൽ നിന്നും,

Latest Posts

error: Content is protected !!