മനുഷ്യരെല്ലാം യുദ്ധത്തിലാണ്
വേദന പെരുകുമ്പോൾ,
കാൻസർ ബെഡിൽ ചിരി പടർത്തുന്ന
മറിയുമ്മയെ ഓർമ്മ വരും
പരിപാലനം
ആരിന്നു കാറ്റിനെ കയ്യാലെടുക്കുവാൻ-
കാർമേഘമൊന്നിൽ വരുന്നു
മേഘമൽഹാറിൻ മഴത്തുള്ളിയിൽ തൊട്ട്
പാട്ടു പാടാനായ് വരുന്നു
പെൺവഴികൾ
ശരവേഗതയാൽ
മണ്ണിലിത്രമേൽ
പാപങ്ങൾ
ഓർമ്മ
ഒരു മഴച്ചാറൽമാത്രം മതിയെനിക്കരു
മയോടെ നിന്നോർമ്മയിൽ മുങ്ങുവാൻ
ഒരു നിലാവെളിച്ചത്തിൻ്റെ നേരിലായ്
കുറിപ്പ്
എൻ്റെ മരണം;
പണ്ട് അമ്മ പറഞ്ഞ
പഴംകഥകളുടെ തേരിലേറി
യാത്ര തുടങ്ങുന്നു.
ദൈവവും മനുഷ്യനും
മനുഷ്യനിത്ര-
ദുർബലനായതുകൊണ്ടാണ്,
ദൈവമത്രയും
സർവ്വശക്തനായത്…
പിടിച്ചുപറി
നമ്മളുറങ്ങുമ്പോൾ
ഉണർന്നിരിക്കുമ്പോൾ
എപ്പോഴെങ്കിലും
ഹൃദയത്തിന്റെ ഭൂപടത്തിൽ
ഭൂമിയെപ്പുണരാന്‍
ശ്രദ്ധിച്ചിട്ടുണ്ടോ
പഴുത്തിലകള്‍ പതിക്കുന്നത്
ഭൂമിയില്‍?
അവ ഭൂമിയെ ചുംബിച്ചു കൊണ്ട്
നീയെത്തുമ്പോൾ…
നിന്നെക്കുറിച്ചുള്ള ചിന്തകൾ
എന്നിൽ കോറിയിട്ടതാര്?
ഭയമില്ലാതിഷ്ടം ചൊല്ലി നീയെത്തും
നിറങ്ങളിൽ നിഴൽ മിണ്ടുമ്പോൾ
പാവം കറുപ്പേ..
വിളിക്കരുതങ്ങനെ
സാധരണത്തമേ..
















