വെയിറ്റർ പയ്യൻ

എറണാകുളത്തെ തിരക്ക് ബിരിയാണിയിലൊന്ന് ഞങ്ങളാറാള് വട്ടത്തിലിരുന്നു തിന്നുന്നു. മെനുകാർഡ് നോക്കാതെ,

വിധി

നീ തന്നെനിക്കായൊരഗ്നിജ്വാലാശില, നീ തന്നെനിക്കായരക്കില്ലമായിരം നീ വിധീ, നീ തന്നു വൻകൊടുങ്കാറ്റുകൾ നീ തന്നു വേനലും, വർഷവും, ശൈത്യവും

നിശബ്ദത

എറിഞ്ഞതൊക്കെയും അങ്ങനെ തന്നെ ഉള്ളിലേക്ക് എടുക്കും ഒരു അസ്വസ്ഥതയും ഉടലെടുക്കുകയില്ല

ഉറക്കം

അത് വല്ലാത്തൊരു ഉറക്കമായിരുന്നു പുലർച്ചെയാണ് ഉറങ്ങാൻ കിടന്നത് ഉണർന്നു കഴിഞ്ഞാൽ പലതും ചെയ്യാനുണ്ട് കണക്കുകൂട്ടി കിടന്നു

രാത്രി

ഇരുട്ടിലാണ് ഞാൻ ചെറിയ തിളക്കങ്ങൾ അരണ്ട പ്രകാശ രേഖകൾ ആകാശത്തേക്കുയരുന്ന ഓരിയിടലുകളും

കർണ്ണികാരം

മഞ്ഞപ്പട്ടുടുത്ത് പ്രകൃതിയും മേടമാസത്തെ വരവേറ്റപ്പോൾ മഞ്ഞിൻ കണങ്ങളിൽ മുങ്ങി നീരാടുന്ന കർണ്ണികാരം

വാക്കിന്റെ പൊരുൾ

വാക്കാണഗ്നി ഹിമം ഉദയം ഇരവ് വാഴ്ത്തു പാട്ടുകൾ സ്മൃതികൾ ജതികൾ ജ്ഞാനവും പൊരുളും വെളിച്ചവും നീ ഉദയമാണ് നിന്നുണർത്തു പാട്ട്

ഏകാന്ത സഞ്ചാരങ്ങളിൽ

കൃത്യമായി പറഞ്ഞാൽ… നാല് വർഷങ്ങൾക്ക് മുൻപ് ഒരു ഗ്രീഷ്മത്തിലാണ് അവളെ കണ്ടുമുട്ടിയത്.

തറവാട്

ആൾ പാർപ്പില്ലാത്ത പഴയ തറവാട് വീട്ടിൽ സ്മരണകളുടെ ജൈവ പ്രദർശനം നടക്കുന്നു.

ഭൂതകാല പ്രണയം

പ്രഥമപ്രണയ പൂമുഖ വാതായനങ്ങൾ നീയെന്നോ, യെന്മുന്നിൽ ചേർത്തടച്ചു എങ്കിലുമെൻ പ്രണയിനീ... നീയിന്നുമെൻ

Latest Posts

error: Content is protected !!