പരീക്ഷ

മഴയത്ത് ഒരില ചൂടി നടന്നുപോകുന്നു രണ്ടുപേർ അവരിലാർക്കാണു കൂടുതൽ സ്നേഹമെന്ന് എങ്ങനെയറിയാനാകും?

പന

യക്ഷി നിലം തൊടാതെ പറന്നു വെള്ളപ്പാറ്റ പോലെ തന്റെ നിമിഷത്തെ തേടുന്നു

ഫലസ്തീനിലെ മഴത്തുള്ളി

ഞാൻ എത്ര തിരഞ്ഞു ഒന്ന് മണ്ണിലൊരശ്മി തൊടാൻ ഇഷ്ടികളിൽ തലയടിച്ച് ഞാൻ മടുത്തു

ജീവന്റെ അന്നല്‍ പക്ഷി

വഴിതെറ്റിയലയുന്ന വെള്ളരിപ്രാവ് ഞാന്‍ കുത്തി നോവിക്കയാണുള്ളം വേദനയുടെകാരമുള്ളുകള്‍

കടവൂർ പാലം

രാവിരുണ്ടു കേറി വന്ന കീറ്റുപായയിൽ നേർത്ത തോർത്തു വീശി, വീശി ഞാനിരിക്കുമ്പോൾ, കാഴ്ചവട്ടത്തിട്ട കേറി വന്ന കോലങ്ങൾ,

മകൾക്ക്

ഇറങ്ങുതിനു മുമ്പ് വീടൊരു തടവാകുന്നു കുടുംബം പുലരുവാൻ പകൽ പരോളിലിറങ്ങാം.

ഫാന്റം

ഓർമ്മയിലുണ്ട് കൗമാരകാലത്ത് ആദ്യമായി വൈകീട്ട് ആറരയുടെ ബസ്സിന് ചങ്ങായിയുടെ വീട്ടിൽ കോതാമൂരിയാട്ടം കൂടാൻ തനിച്ചുപോയത്.

മഴപെയ്യുമ്പോൾ

ഇരുണ്ട ചാരനിറമുള്ള മേഘക്കൂടുകളിൽ ചിറകുമുളയ്ക്കുന്ന മൃദുലമുത്തുകളെ

അവസ്ഥാന്തരം

അത്യാഗ്രഹത്തിന്റെ ചിറകുമുളപ്പിച്ചു പറന്നു പോയവർക്ക് ആകാശം കാണിച്ചു കൊടുക്കുക അവർ പരന്നു പറക്കട്ടെ.

ആൽമരം

നീ വരച്ച ആൽമരത്തിന്റെ വള്ളിയിൽ തൂങ്ങി കവിതയിലേക്ക് പറക്കണം

Latest Posts

error: Content is protected !!