ഘടികാരസൂചികൾ

അച്ഛനുണരാതെ എന്നന്നെയ്ക്കുമായ് ഉറങ്ങിപ്പോയ നട്ടുച്ചയിലാണ് ഒരു വെയിൽപ്പുഴ കത്തിയടർന്ന് നെഞ്ചിൽ പതിച്ചതും,

പെയ്ത് നിറയുമ്പോൾ

വിഷുപ്പാടം കടന്നെത്തും ഇടവക്കാർമുകിൽക്കൂത്തി - ന്നിലത്താളം മുറുക്കുന്ന പെരുംനീരാട്ടിൽ

നഗര മരങ്ങൾ

ജനലരികെ ഒരു കാക്ക വിരുന്നു വിളിക്കുന്നു!! ചോർന്നൊലിച്ചു ദ്രവിച്ചയീ ഒറ്റമുറിയിലേക്ക് ആരു വരാനാണ്!!

ആടുജീവിതം

ആടിനെ അമ്മ കെട്ടിയിട്ടു പോറ്റി. എന്നെയും.

തീട്ടൂരം

മുരടിച്ചു വാഴണം നീ ചട്ടിയിൽ.. അതിന്നപ്പുറം ചിന്തതൻ ശാഖവേണ്ട.

യാത്ര

കാറ്റു തൊട്ടാലണയുന്ന നാളമായി കാത്തു നിൽപ്പൂ, ഞാനീ വഴിത്താരയിൽ ഏറെ നേരമില്ലീ യാത്ര തീരുവാൻ പാതിരക്കാറ്റുലയുന്നു, ചുറ്റിലും

തീരാനിനി

ഗാന്ധിയെ കൊല്ലാനെടുത്ത തയ്യാറെടുപ്പു-കനത്തിൽ എഫേർട്ടിട്ടാലേ, കവിതകളോരോന്നും പൂർത്തിയാവൂ .

വിരലുകളകലുന്ന വിധം

ഡാറ്റ കഴിഞ്ഞ് മുടിഞ്ഞിരിക്കവേ കോൺടാക്റ്റ്സെടുത്ത് വെറുതെ സ്ക്രോൾ ചെയ്തു നോക്കി,

പുറപ്പാട്

പുലർച്ചെ പുറപ്പെട്ടിറങ്ങിയപ്പോൾ തിരിഞ്ഞു നോക്കി, മുയിങ്ങ് മണം കുത്തിക്കേറും നരച്ച്‌ പിഞ്ഞിയ മുഷിഞ്ഞ ജനാലവിരിപ്പ് പോൽ

ഒരാള്‍..

വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നവന്‍ എന്നെ കാണാന്‍ വന്നു ഇന്‍ഡോര്‍ ചെടികളെ തലോടി,

Latest Posts

error: Content is protected !!