അമ്മയെ എഴുതുമ്പോൾ
അമ്മയെ വായിക്കുവാൻ
ഹൃദയം തുറന്നപ്പോൾ
കണ്ടതൊരാമ്പൽപ്പൂ-
വിന്നിതളും, കദംബവും
ഉയിർപ്പ്
ഞാൻ മരിച്ചതിന്റെ
മൂന്നാം വിനാഴികയിൽ
ഉയിർക്കപ്പെട്ടു .
പാലു വാങ്ങാൻ പറന്നു പോയ പെൺകുട്ടി
മൂന്നാംക്ലാസ്സുകാരി
അതിരാവിലേയുണർന്നു.
കോഴികളെ തുറന്നുവിട്ട്
തീറ്റ കൊടുത്തു.
കറുപ്പ്
ഞാൻ പോകുന്നു.
ഈ വിവേചനം
എനിക്ക് സഹിക്കവയ്യ.
ഭ്രാന്ത്
ഭ്രാന്തനെന്നെന്നെ വിളിക്കുവാൻ മാത്രം
ഭ്രാന്തെനിക്കുണ്ടോ അതാണെൻറ സംശയം
ഭ്രാന്തമായ് തോന്നുമീ ലോകത്തെ നോക്കി
ഭ്രാന്തമായൊന്നു ചിരിച്ചതോ കുറ്റം
പുസ്തകം
വായിച്ചു തുടങ്ങിയ
പുസ്തകത്തിലെ
പേജുകൾ
കീറിയിരിക്കുന്നു
ആഴം
ഏകാന്തതയുടെ തുരുത്തിൽ
ഒറ്റപ്പെട്ട് പോയവരെക്കുറിച്ച്
ചിന്തിച്ചിട്ടുണ്ടോ?
മതാന്ധത
ഒരുകാലത്തഖണ്ഡഭാരതത്തിൽ നമ്മൾ
ഒരുമതൻ പെരുമയിൽ കഴിഞ്ഞതല്ലേ?
ഒടുവിലായവരെത്തി ഭരിച്ചുനമ്മേ
ഒരുമയെത്തകർത്തു മതവിഷംചുരത്തി
പാതകൾ
കലങ്ങിയ കണ്ണുകളും
മന്വന്തരങ്ങളുടെ വേദനയുമായി
കാലം പടിയിറങ്ങിപ്പോയ പാതകളിൽ
അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ
ഉണരുന്ന കൗതുകമായി
രാത്രി വണ്ടിയിലെ ജാലകക്കാഴ്ചകൾ
രാത്രി വണ്ടിതൻ
വേഗദൂരങ്ങൾക്കു സാക്ഷിമാത്രമായ്
ഞാനീ ജനലിറമ്പിൽ
ആരെയോ കാത്തിരിക്കയാണിപ്പഴും
















