പി വി സൂര്യഗായത്രി
ക്ളീഷേ എക്സ്പ്രസിലെ നെഗറ്റീവ് ഷേഡുള്ള പെൺകുട്ടി
പെൺകുട്ടി
റെയിൽവേ സ്റ്റേഷനിൽ വന്നു നിൽക്കുന്നു.
എപ്പോഴും കടുംമഞ്ഞയിൽ
നിറം മങ്ങിയ സാരി
റെയിൽപാതയിൽ കാണുന്നു
ഛിന്നമസ്ത
നട്ടുച്ചക്ക്
ഇന്നലെയും കണ്ടു ഞാൻ
തൊടിയിൽ കശുവണ്ടി മുഖമുള്ള
ഗാന്ധിയപ്പൂപ്പനെ.
ഒപ്പാരി
മുടിപിന്നി സൈഡ് ബ്രയിഡ് ചെയ്ത്
ഞൊറികളൊതുക്കി
കണ്ണാടിയിൽ നോക്കി നിൽക്കവേ
പിന്നിൽ മഴ പെയ്തു
റദ്ദ് ചെയ്യപ്പെട്ട ചരിത്രം മുഷ്ടി മടക്കുന്നു
ഈ ടാറിടാത്ത റോഡരികിലെ
കൈവരികൾ ദ്രവിച്ച
പൊളിഞ്ഞ പാലമുള്ള തോട്
പുഴുത്തു പോയി.
ഒരു ഗവേഷകയുടെ പൊളിറ്റിക്കൽ കറക്ടനസ്സായ ബൗദ്ധിക ആത്മഹത്യ
പൊലീസ്
പ്രിയ ഷേണായിയെക്കുറിച്ച് അന്വേഷിച്ചു
ബൗദ്ധിക മരണം നടക്കുമ്പോൾ
അവൾ
വെണ്ടയ്ക്ക മെഴുക്കുപുരട്ടിയത്
വിളമ്പുകയായിരുന്നു
ഒപ്പീസ്
എല്ലാ വൈകുന്നേരവും ഞാൻ
നടക്കാനിറങ്ങുമ്പോൾ
ഔഡിയിൽ
ഒരു ഇംഗ്ലണ്ടുകാരൻ
മേദിനീ വെണ്ണിലാവ്
ഗലികൾ…
തലയ്ക്കു മീതെ പറക്കുന്ന ഗലികൾ
പക്ഷികളെപ്പോലെ
അഭയാർത്ഥിയുടെ കുപ്പായം
നിഴൽ വീണ
അപരിചിതമായ പുറമ്പോക്കിൽ
കാറ്റ് കുടഞ്ഞു വിരിച്ചു
മൺതരിപ്പായ.
ചരിത്രം തിരസ്കരിക്കപ്പെടുമ്പോള്‍ ചരിത്രത്തെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും
വി ടി നന്ദന്‍ എന്ന എഴുത്തുകാരനെ ഓര്‍ക്കുവാന്‍ 'കുറിയേടത്ത് താത്രി' എന്ന ഒറ്റ നോവല്‍ തന്നെ ധാരാളം. "പുരുഷ കേന്ദ്രീകൃതമായ പ്രഭുത്വം അതിന്‍റെ എല്ലാ വിധ പ്രതിലോമ സ്വഭാവത്തോടും കൂടി ആധിപത്യമുറപ്പിച്ചിരുന്ന ഒരു സമുദായത്തില്‍
സ്വന്തം കഥാപാത്രങ്ങളുടെ നിശബ്‍ദ അകമ്പടിയോടെ സാറാ തോമസ് നടന്നകന്നു : വായനയിലെ ഓർമകളിൽ സാറാ...
സാറാതോമസിന്റെ നോവലുകളിലെയും കഥകളിലെയും കഥാപാത്രങ്ങൾ സാറാ തോമസിനെക്കാൾ വളർന്നു. സാധാരണമെന്ന് പറഞ്ഞു നടന്നിരുന്ന അതേ കാലത്ത് അസാധാരണമെന്ന് തോന്നിപ്പിക്കും വിധം അടയാളപ്പെടുത്തുന്ന മാസ്റ്റർപീസുകളാണ് നാർമടിപ്പുടവയും ദൈവമക്കളും. അടിച്ചമർത്തപ്പെട്ട സ്ത്രീകളെയും ദളിതുകളെയും ചേർത്ത് നിർത്തിയ നോവലുകൾ.
















