Home Authors Posts by പി വി സൂര്യഗായത്രി

പി വി സൂര്യഗായത്രി

76 POSTS 0 COMMENTS
കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.

റീൽസ്

സഹസ്രഹസ്തങ്ങളിൽ നഖമുന നീട്ടിച്ചോപ്പിച്ച് മാരിവില്ലിൻ കൊടുവാളുമേന്തി

ബോർഡ് ഗെയിം

കിഴക്ക് നീലയിൽ സിൽപോളിൻ ഷീറ്റ് പോലെ വലിച്ചു പിടിച്ച് വെള്ള കീറി, ഉമ്മറത്ത് വെളുത്ത നിറത്തിലൊരിൻലന്റ്

മൃതിപൂക്കും കാലത്ത് മരം കിളിർക്കുമ്പോൾ

ഭുജശാഖകൾ തെല്ലുയർത്തി നട്ടുച്ചയിൽ നോക്കുകുത്തിപോൽ തെരുവിൻ നിലക്കണ്ണാടി നോക്കി സാരിയഴിച്ചു തുടങ്ങി കാഴ്ചയിൽ വെറും മരമായൊരുത്തി.

ക്യൂലക്സ്

അന്തിക്ക് കുളക്കടവിന്റെ പൊക്കിൾച്ചുഴിവിട്ട് നക്രതുണ്ഡികൾ കനത്ത മൂളിച്ചയുമായി തലകുത്തിക്കഴുകുന്നുണ്ടി- രുട്ടിലേറെനാൾ.

കടലിനുമധ്യേ മുപ്പത്തൊന്ന് വിളക്കുമരങ്ങളും രണ്ടോട്ടുരുളിയും

പാതിചാരിയ ജനാലയിലൂടെ നോക്കുമ്പോൾ പൊത്തുപോലിരിപ്പുണ്ട് കുമ്മായമിളകിയ മാനത്തെച്ചുവരിന്മേൽ പകലോൻ.

അച്ഛനെപ്പോലെ ഒരാൾ

ചെരിപ്പിടാതെ നടന്നുപോകുന്നു ഒരാൾ. അച്ഛന്റെ അതേ നടത്തം

പൊടിപ്പും തൊങ്ങലും

പണ്ട്, നീണ്ടുമെലിഞ്ഞൊരു വളഞ്ഞ വഴിയുണ്ടായിരുന്നു പ്‌രാന്തി മാതുവിന്റെ വീട്ടിലേക്ക്.

ഓർക്കാപ്പുറത്ത് പിഞ്ഞിയ എംബ്രോയിഡറി

ഓർക്കാപ്പുറത്ത് പാട്ടി പോയത് മുതൽ അന്തിനേരമാവുമ്പോഴേക്കും വീട്ടിലേക്ക് എല്ലാ കാറ്റും മതിലും ചാടി വരുന്നു,

ക്ളീഷേ എക്സ്പ്രസിലെ നെഗറ്റീവ് ഷേഡുള്ള പെൺകുട്ടി

പെൺകുട്ടി റെയിൽവേ സ്റ്റേഷനിൽ വന്നു നിൽക്കുന്നു. എപ്പോഴും കടുംമഞ്ഞയിൽ നിറം മങ്ങിയ സാരി റെയിൽപാതയിൽ കാണുന്നു

ഛിന്നമസ്ത

നട്ടുച്ചക്ക് ഇന്നലെയും കണ്ടു ഞാൻ തൊടിയിൽ കശുവണ്ടി മുഖമുള്ള ഗാന്ധിയപ്പൂപ്പനെ.

Latest Posts

- Advertisement -
error: Content is protected !!