Home Authors Posts by പി വി സൂര്യഗായത്രി

പി വി സൂര്യഗായത്രി

79 POSTS 0 COMMENTS
കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.

സ്വന്തം കഥാപാത്രങ്ങളുടെ നിശബ്‍ദ അകമ്പടിയോടെ സാറാ തോമസ് നടന്നകന്നു : വായനയിലെ ഓർമകളിൽ സാറാ...

സാറാതോമസിന്റെ നോവലുകളിലെയും കഥകളിലെയും കഥാപാത്രങ്ങൾ സാറാ തോമസിനെക്കാൾ വളർന്നു. സാധാരണമെന്ന് പറഞ്ഞു നടന്നിരുന്ന അതേ കാലത്ത് അസാധാരണമെന്ന് തോന്നിപ്പിക്കും വിധം അടയാളപ്പെടുത്തുന്ന മാസ്റ്റർപീസുകളാണ് നാർമടിപ്പുടവയും ദൈവമക്കളും. അടിച്ചമർത്തപ്പെട്ട സ്ത്രീകളെയും ദളിതുകളെയും ചേർത്ത് നിർത്തിയ നോവലുകൾ.

അതിശൈത്യത്തിലൊരു ഹിമക്കരടി കരിഞ്ഞ മണമുള്ള ചൂടുകായുന്നു

നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ 'ഒരു പൂഹോയ്' എന്ന് ഏറ്റു വിളിക്കുക, ഈ കപ്പൽ കടൽക്കാക്കകൾ തകർത്തിരിക്കുന്നു.

ആ മഴ ഞാൻ പേക്കിനാവിൽ നനയാതെ കാണുന്നു

തെരുവിൽ ഉന്മാദിയായ നഗരം പോക്കുവെയിൽ കക്കുമ്പോൾ തൊണ്ടയിൽ കുരുങ്ങി രാത്രി വൈകുന്നു,

ദണ്ഡകാരണ്യത്തിന്റെ ഗൂഗിൾമാപ്പിൽ ചുവന്ന അമ്പടയാളങ്ങളുടെ നിർമ്മിതി

വെളുപ്പാൻകാലത്ത് ചുവന്ന് അവനവന്റെ ശബ്ദം മാത്രം കേൾക്കാൻ പറ്റുന്ന അസമയത്ത്

പക്ഷിയുടെ വിടർന്ന ഒറ്റച്ചിറകിനുമറവിലെ താറുമാറായ വെളിച്ചത്തിന്റെ പൂക്കളം

പുറത്തിരുന്ന് ഒരു തവിട്ടൻ പക്ഷി എന്റെ ചിമ്മിനി വിളക്ക് വീശിക്കെടുത്തിക്കൊണ്ട്

ചിറകൊടിഞ്ഞ പക്ഷി കവിയുടെ ചില്ലുവാതിലിൽ മുട്ടുന്നു

കവിക്ക് ജനാലകൾ ഒരു ചെറിയ ശിശിരത്തിലേക്കുള്ള രണ്ട്‌ മസോക്കിസ്റ്റിയൻ കണ്ണുകളായിരുന്നു.

പൂവുകൾ കത്തുമ്പോൾ പൂമ്പാറ്റകളോട് എന്തുപറയും

എന്റെ കാട് കത്തുമ്പോൾ വസന്തത്തിന്റെ വരവുപോക്കുകൾ അവസാനിക്കുകയാണ്,

ഉണക്കിനും പഴുപ്പിനുമിടയിലെ വെയിൽക്കാലത്തെ മണക്കുന്നു

ഞാൻ പുറത്തേക്ക് നോക്കിക്കൊണ്ട് ആകാശത്ത് പടക്കുതിരയോടുന്ന കുളമ്പടി കേൾക്കുന്നു.

ഉരുണ്ടതും പരന്നതുമായ തർക്കഭൂമിയിൽ നിന്ന് തത്സമയം

പൊത്തിലിരുന്ന് ഒരു വെടിയുണ്ട കണക്കെ പുഴയുടെ നെഞ്ചിനെ ലാക്കാക്കി

പെൺസഞ്ചാരങ്ങളിലെ ബൈനോക്കുലറിസം

താഴ് വാരത്തിലെ ഇഞ്ചിപ്പാടത്ത് നിന്നവൾ തിരിച്ചു പോകുന്നു.

Latest Posts

- Advertisement -
error: Content is protected !!