ചക്കക്കുരു മാങ്ങാമണം (രചന : അനീഷ് പാറമ്പുഴ)

അനീഷ് ജീയുടെ കവിതകൾ പ്രഥമ ദൃഷ്ട്യാ ലളിതമെന്ന് തോന്നിക്കുമെങ്കിലും തിളക്കുന്ന നട്ടുച്ച പോലെ പൊള്ളിക്കുന്നവയാണവ.

അനുഭവവിതാനങ്ങളിലെ വിശുദ്ധചുംബനങ്ങൾ

വാക്കിൽ നിലീനമായ അനുഭവയാഥാർത്ഥ്യത്തെ വാക്കുകളാൽ തന്നെ വീണ്ടെടുക്കാനുള്ള സൂക്ഷ്മാന്വേഷണമാണ് ഓരോ കവിതയും.

തേമിസ് : (കഥാ സമാഹാരം)

പുരാതന ഗ്രീക് ഇതിഹാസത്തിലെ നീതിയുടെ ദേവതയാണ് തേമിസ്. ഇടത്കൈയ്യിൽ കുറ്റബോധവും ശരിയും കൃത്യമായ് തൂക്കിനോക്കുന്ന തുലാസും വലതുകൈയ്യിൽ നൻമയുടെയും

അധിനിവേശത്തിന്റെ കയ്പുനീര്‍

ദയവായി ഇനി എന്നെ കാണാന്‍ വരരുത്.’ ‘ഞാനൊരു ശല്യമായോ?’ ‘അതു കൊണ്ടല്ല, മറവി എനിക്കൊരു അനുഗ്രഹമാണ്. ഓര്‍മ്മകള്‍ മുഴുവന്‍ തിരിച്ചു കിട്ടിയാല്‍ പിന്നെ ജീവിതത്തില്‍ നഷ്ടപ്പെട്ടവയെക്കുറിച്ചോര്‍ത്ത് ഒരുപാട് കരയേണ്ടി വരും.’‘നഷ്ടപ്പെട്ടതെല്ലാം എനിക്കു തിരിച്ചു തരാന്‍ കഴിഞ്ഞാലോ?’ ‘വേണ്ട. അതിനു വേണ്ടി നിനക്കു..

മനുഷ്യനെ മനുഷ്യനോട്‌ ചേർത്തണയ്ക്കുന്ന രണ്ടു നീലമത്‍സ്യങ്ങൾ

"എന്റെ പേര് മനുഷ്യൻ" എന്ന് ഒരു കഥാപാത്രം ആദ്യമായി സംസാരിക്കുന്നിടത്ത്, നോവൽ അവസാനിപ്പിക്കുന്നു. അപ്പോഴും, വായനക്കാരിൽ കഥ തുടരുകയാണ്. നമുക്ക് ഏറെ പരിചിതമായ, അല്ലെങ്കിൽ നാം കണ്ടും കേട്ടും പരിചയിച്ച പ്രമേയത്തെ, തികച്ചും രാഷ്ട്രിയ പ്രാധാന്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും, അവതരിപ്പിക്കുന്ന ഒരു നോവലാണ് "രണ്ട് നീലമത്സ്യങ്ങൾ" എന്ന് പറയാം.

വല്ലിയിലെ ദേശവും രാഷ്ട്രീയവും

ഷീല ടോമിയുടെ 'വല്ലി' എന്ന നോവൽ ഇതിനോടകം തന്നെ നാട്ടിലും ഗൾഫു നാടുകളിലും ചർച്ച ചെയ്യപ്പെട്ടുവരികയാണ്. വല്ലി വയനാട്ടിലെ കുടിയേറ്റ കർഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്‌. കുടിയേറ്റത്തിനിടയിൽ സംഭവിക്കുന്ന പ്രണയങ്ങളും പ്രണയനിരാസവും വിപ്ലവവും മറ്റു സങ്കീർണ്ണതകളുമൊക്കെ ഈ നോവലിലുമുണ്ട്.

ധ്യാനമൂർച്ഛയുടെ ആഖ്യാനം

വായന നൃർത്താനുഭൂതിയിൽ എത്തുകയും കാലുകൾ അദൃശ്യമായ ചിലങ്ക അണിയുകയും വാക്കുകൾ ശംഭോ, സ്വയംഭോ എന്ന് മന്ത്രോച്ചാരണമായി മാറുകയും ചെയ്യുന്നു പ്രദീപ് ഭാസ്‌ക്കർ എഴുതിയ കാമാഖ്യ എന്ന നോവലിൽ. കാമം ആനന്ദമാണ്, പക്ഷെ തീവ്രമായ ആനന്ദം രതിമൂർച്ഛയല്ല. അതിനും എത്രയോ മേലെയാണ് കാമാഖ്യ...

ദേശജ്ഞാനം ( കാവ്യപ്രകൃതി : ഡോ. പദ്മനാഭൻ കാവുമ്പായി )

അദ്ദേഹത്തിൻ്റെ കവിതകളിലെ വലിയ വിഷയങ്ങൾ താങ്ങാനുള്ള മനക്കരുത്ത് തങ്ങൾക്ക് ഇല്ലാത്തതുകൊണ്ടാണ് അവർ എളുപ്പത്തിൽ ഭക്തകവി എന്ന് അദ്ദേഹത്തെ വിളിക്കുന്നത്.

കഥയിലെ കള്ളനെ പിടിക്കാം

'ദാരിദ്ര്യത്തിന് അതിർത്തി ഇല്ല സാറേ. അതു കൊണ്ട് അതിന് രാജ്യമില്ല; ശത്രുക്കളും.’ (ചെറുകഥ: എലിവാണം.) ജി.ആർ.ഇന്ദുഗോപന്റെ പതിനാറ് ചെറുകഥകളുടെ സമാഹാരമായ ‘കൊല്ലപ്പാട്ടി ദയ’ എന്ന പുസ്തകം ഒരു കാര്യം ഉറപ്പിച്ച് പറയുന്നു. ഈ കഥകളിലെ ഓരോരോ ചെറിയ കഥാപാത്രങ്ങൾ പോലും ചില ചെറിയ (?) വലിയ സത്യങ്ങൾ വിളിച്ചു പറയുന്നവയാണെന്ന്.വായിച്ചു ശീലിച്ച ചില രീതികളിൽ നിന്നും

ജീവിത ഗാനം – പി. എൻ. ദാസ്

ഒരേ ഒരു പുസ്തകമേ പി എൻ ദാസ് എന്ന എഴുത്തുകാരൻ്റേതായി ഞാൻ വായിച്ചിട്ടുള്ളൂ. ആ ഒറ്റ വായന മനുഷ്യ മനസിനെ ഏതൊരു ഉന്നതിയിലേക്കാണുയർത്തുന്നതെന്നു വിശദീകരിക്കുന്നതെങ്ങനെ?

Latest Posts

error: Content is protected !!