m k harikumar_thasrak.com

ആത്മാവ് ദൂരെയല്ല

ആത്മാവ് നമ്മെ അറിയിക്കാതെ ഈ ശരീരത്തില്‍ എന്ത് ചെയ്തുകൊണ്ടിരിക്കുകയാണ്. മനസ്സുതന്നെ അവ്യക്തമാണ്. ചിലപ്പോള്‍ മനസ്സ് ഇല്ല എന്ന് തോന്നും. സ്ഥിരമായ മനസ്സ് ഇല്ലല്ലോ. നമ്മോട് എങ്ങനെ ലോകം പെരുമാറുന്നുവോ അതിനനുസരിച്ച് മനസ്സ് ഉണ്ടാകുകയാണ്....

തൊട്ടുമുന്നിലെത്തിയ ഇരുട്ടിനെ തിരിച്ചറിയാന്‍ വൈകരുത്

ഹരീഷ്  തോറ്റത് നിങ്ങളല്ല, മൊത്തം എഴുത്തുകാരും അവരെ സ്നേഹിക്കുന്ന ലോകവുമാണ്  ബെന്യാമിൻ  ഹരീഷ്, താങ്കൾ നിസാരമായി കീഴടങ്ങി. എഴുത്ത് ലോകം ഭീരുക്കളുടേതും അവസരവാദികളുടെയും ഒളിച്ചോട്ടക്കാരുടേതുമാണെന്ന പ്രതീതി...

കടൽ കണ്ടുകണ്ട് കപ്പലിനെ കുറിച്ചെഴുതിയ കഥ

കഥയെഴുത്തുകാരിയായി പ്രശസ്തയായിരിക്കേയാണ് കടൽ പോലൊരു നോവലുമായി ഇന്ദുമേനോൻ എത്തുന്നത്. ചരിത്രത്തിന്റെയും ജീവിതത്തിന്റെയും വിശാലമായ ക്യാൻവാസിൽ ആവിഷ്‌ക്കരിക്കപ്പെട്ട വിശിഷ്ടമായ ഒരു നോവലാണ് കപ്പലിനെ കുറിച്ച് ഒരു വിചിത്ര പുസ്തകം എന്ന ആ കൃതി.  കുഴഞ്ഞു...

എന്റെ കുരിശുമെടുത്ത് നിന്റെ പിന്നാലെ

പ്രക്ഷുബ്ധങ്ങളായ ആശയങ്ങള്‍ക്കും തീപിടിപ്പിച്ച ചിന്തകള്‍ക്കുമൊപ്പം പ്രതിഫലമാഗ്രഹിക്കാത്ത പരോപകാര പ്രവൃത്തികളും ഏകാന്തഗംഭീരമായി മുന്നോട്ടുവച്ച ക്രൈസ്തവ സൈദ്ധാന്തികനായിരുന്നു ജോസഫ് പുലിക്കുന്നേല്‍. മികച്ച അധ്യാപകന്‍, സൂക്ഷ്മത പുലര്‍ത്തിയ എഴുത്തുകാരന്‍, നിര്‍ഭയനായ പത്രാധിപര്‍, മനുഷ്യസ്‌നേഹിയായ സാമൂഹ്യപ്രവര്‍ത്തകന്‍, പ്രദര്‍ശനപരതയില്ലാത്ത ജീവകാരുണ്യവാദി...

ഒരു ഭൂതരാത്രിയുടെ ഇരുട്ടിൽ

എഴുത്തിലെ വിഭ്രമങ്ങളെ ജീവിതത്തിലെ ധൈര്യം കൊണ്ട് പൂരിപ്പിക്കുന്ന ആളാണ് ശ്രീപാർവതി. പ്രണയവും മറുപാതി പച്ചയായ ജീവിതവും സമം ചേർത്തുവച്ച്‌ ഓർമയിലെ രാത്രി അനുഭവങ്ങൾ തസറാക്കിനായി എഴുതുന്നു എന്റെ രാത്രികൾ  ഉച്ചവെയിലിന്റെ തീക്ഷണത അപ്പാടെ സൈഡ് ഗ്ളാസ്സിലൂടെ...

ഓർമയിൽ വിരിഞ്ഞ ഒരു താമര

ഒരാളോടും ഒരു വന്‍ സദസ്സിനോടും ഒരേ ഗൗരവത്തില്‍ ആശയ സംവേദനം ചെയ്യുന്ന പ്രതിഭയായിരുന്നു എം. എൻ.വിജയൻ.  അമ്പലപ്പുഴ പാൽപ്പായസം പേരുകേട്ടത് അതുണ്ടാക്കിയ ആളെ കൊണ്ടല്ല, അതു കുടിച്ചയാളെ കൊണ്ടാണ് എന്നു പറഞ്ഞിരുന്ന ഒരാളാണ്...

എന്തെഴുതാൻ

ഓഫീസിനു അടുത്തുള്ള പതിവ് മുടിവെട്ടുകടയിൽ‍ ഉച്ചയ്ക്ക് ചെന്ന് കാത്തിരിക്കുമ്പോൾ‍ ഒരു സുഹൃത്തിന്റെ വിളി വരുകയും എഴുത്തും വായനയും സമ്പന്ധിച്ച സംസാര ശകലങ്ങൾ‍ ബ്യൂടീഷ്യന്റെ കാതിൽ ‍ പതിയുകയും ഉണ്ടായി. ഒഴിഞ്ഞു കിട്ടിയ കസേരയിൽ പുതപ്പിച്ചിരുത്തി...

അപാരമായ ഏകാകികളും അവരുടെ കഥകളും

ചിന്തയുടെയും ദര്‍ശനത്തിന്റെയും ഭാരം നൽകാതെ കഥാപാത്രങ്ങളെ അവരുടെ ഇഷ്ടത്തിന് സ്വതന്ത്രമായി വിടുന്നതിൽ മുരളി അമാന്തം കാണിക്കുന്നില്ല. അപരിചിതരുടെ കാരുണ്യം പലപ്പോഴായി മുരളിയുടെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്നുണ്ട്. എല്ലായിടത്തുനിന്നും അദ്ദേഹം കഥാപാത്രങ്ങളെ വലിച്ചെടുക്കുന്നു. ഭൂമിയുടെ ഓരോ...

ഫിക്ഷന്റെ കാലം കഴിഞ്ഞു, ഇനി നോവൽ ഫാക്ഷൻ

ഒർട്ടെഗാ ഗാസറ്റ് നോവൽ മരിച്ചുവെന്ന് വിധിയെഴുതുന്നത് 1925 ലാണ്. ഭാവന നോവലിൽ കടന്നു വരുന്നതിനോടുള്ള വിയോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. എന്നാൽ ചരിത്ര വസ്തുതകൾ മാത്രം ഉൾക്കൊള്ളുന്ന ഇടമാണ് നോവലിന്റേത് എന്ന ധാരണയെ തിരുത്തികൊണ്ട്...

ആകാംഷയുടെ അടുത്ത ലക്കം

"പെട്ടന്നാണ് അദ്ദേഹം ഒരു രഹസ്യം കണ്ടുപിടിച്ചത്. ടോർച്ചിന്റെ അതിശക്തമായ വെളിച്ചം കണ്ണുകളിൽ പതിച്ചിട്ടും അവൾ ഒരിക്കലപ്പോലും ഇമ പൂട്ടിയിരുന്നില്ല. ഒരു വെൺകൽ പ്രതിമയുടെ നേത്രങ്ങൾ പോലെ അവ തുറന്നിരുന്നു." (മരിച്ചിട്ടും മരിക്കാത്തവൾ-ജോൺ ആലിങ്കൽ) തൊട്ടുപിന്നിലൊരു ഞെട്ടലായി...

Latest Posts

error: Content is protected !!