സമ്പർക്കക്രാന്തി

സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവലാണ്. ഈ നോവലിനേക്കുറിച്ചും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും, അവരിലേക്കെത്തിയ വഴികളെക്കുറിച്ചുമൊക്കെ ഷിനിലൽ എഴുതുന്നു.

പകൽ വെളിച്ചത്തിന്റെ നെരിപ്പോടെരിയുന്ന കഥകൾ

ശ്രീ. മധു തൃപ്പെരുന്തുറയുടെ'പൊന്നപ്പന്റെ രണ്ടാം വരവ് ' എന്ന കഥ അച്ഛനും അമ്മയും ഒരേയൊരു മകനും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.

ആദരം, വാക്കിന്റെ ഉടയോന്

എം ടി യെ പറ്റി രണ്ടു വാക്ക് പറയാൻ പറഞ്ഞാൽ നമ്മൾ സ്തംഭിച്ചു നിന്നുപോകും ഏത് രണ്ടു വാക്കുകൾ ? വാക്കുകളുടെ എല്ലാം സൗന്ദര്യം കാണിച്ചു തന്നത് ആ എഴുത്താണ്‌.

കാലങ്ങളെ അതിജീവിച്ച് ഒരു പ്രകാശഗോപുരം

എം.ടി. വാസുദേവൻ നായരുടെ അനുജൻ എഴുത്തുകാരൻ എം.ടി. രവീന്ദ്രന്റെ ഓർമ്മകളുടെ പിറന്നാളൂട്ട് .

ബിച്ചു തിരുമല എന്ന പ്രതിഭാധനനായ കവിയെ ഓർക്കുമ്പോൾ

ഒരിക്കൽ തിരുവനന്തപുരത്തെ പാളയം സ്റ്റാച്യു ജങ്ഷനിൽ വണ്ടി കാത്തു നിൽക്കുമ്പോൾ , ആരുടെയോ സ്കൂട്ടറിന് പുറകിലിരുന്ന് അലക്ഷ്യമായ മുടിയിഴകൾ

പുതുഎഴുത്തുകാരും കഥകളും കവിതകളും മുഖ്യധാരയിലൂടെ

നവ എഴുത്തുകാരേയും അവരുടെ സൃഷ്ടികളേയും കുറിച്ച് ചിന്തിക്കുമ്പോള്‍, മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ വളര്‍ന്നുവരുന്ന എഴുത്തുകാരുടെ സൃഷ്ടികള്‍ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നുവെന്നുള്ള വിലയിരുത്തല്‍ ചിന്തനീയമാവുകയാണ്.

വെളിച്ചം വിതറിയ കവിതകൾ

മലയാളകവിതാ സാഹിത്യ ചരിത്രത്തിൽ ആധുനികതയെ അടയാളപ്പെടുത്തിയ ആസ്തിക ഭാവനയുടെ ചൈതന്യം തുളുമ്പുന്ന അനന്വയ പ്രതിഭാസമായ മഹാകവി അക്കിത്തത്തിന്റെ കാവ്യസപര്യ കാലാതിവർത്തിയാണ്.

Latest Posts

error: Content is protected !!