കാട് കാതിൽ പറഞ്ഞത് – 6

കുംഭ മാസമാണ്. നിലാവെളിച്ചം തീരെയില്ല. പക്ഷേ മരങ്ങളിലാകെ സ്വർണ്ണത്തരികൾ കണക്കെ കുറച്ചു മിന്നാമിന്നികൾ പറ്റിപ്പിടിച്ചിരിക്കുന്നു. കാടിൻ്റെ കറുത്ത പട്ടുപാവാടയിൽ തുന്നിച്ചേർത്ത പൊന്നലുക്കുകൾ പോലെ അവ കാറ്റിലിളകി.

കാട് കാതിൽ പറഞ്ഞത് – 5

അതിരപ്പിള്ളി കാടുകളിലേക്ക് ഞാനും ഇടവപ്പാതിയും ഒന്നിച്ചാണ് കടന്നു ചെന്നത്. 2012 ജൂൺ മാസത്തിൽ. ജോയിൻ ചെയ്ത്,അടുത്ത രണ്ട് മൂന്നു ദിവസം ഇടക്ക് മാത്രം മഴയുണ്ടായിരുന്നു.

രേഖയുടെ നോവൽ പഠനങ്ങൾ – 11 : സ്വതന്ത്രറിപ്പബ്ലിക്കിൻ്റെ ഭരണാധികാരി

നിങ്ങളിലെത്തുമ്പോൾ കാലത്തിനൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരൻ്റെ കാലത്തിനു മുന്നേയുള്ള സഞ്ചാരം കൂടിയാകുന്നുണ്ട് നോവൽ. എഴുപത് വയസ്സ് പിന്നിട്ട നിങ്ങൾ സ്വന്തം മരണം പ്രഖ്യാപിക്കാനായി വിളിച്ചു ചേർക്കുന്ന പത്രസമ്മേളനത്തിലാണ് നോവൽ ആരംഭിക്കുന്നത്.

കാട് കാതിൽ പറഞ്ഞത് – 4

സഹചരാദി തൈലത്തിൻ്റെ എണ്ണമിനുപ്പ് വാർന്നിറങ്ങുന്ന നീലക്കറുപ്പ് ഉടലിൽ മഴത്തുള്ളികൾ ഉമ്മ വയ്ക്കുന്നു. ഉടൽക്കൂട്ടിൽനിന്നും തെറിച്ചു പുറത്തുചാടാൻ വെമ്പുന്ന വമ്പൻ മസ്സിലുകളുടെ ഒരു കുതറൻ കൂമ്പാരമാണവൻ!!

നമുക്ക് അഭിമാനിക്കാൻ ഏറെയൊന്നുമില്ല…

കാമുകിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുന്ന കാമുകൻ്റെ ന്യായം, അവൾ തന്നെ വിട്ടുപോകാൻ ശ്രമിച്ചു എന്നതാണ്. ചിലർ അതിലേക്ക് സാമ്പത്തികമായ ദുരുപയോഗങ്ങൾ ആരോപിക്കുമ്പോൾ ഭൂരിപക്ഷം കേസുകളിലും അവൾ തൻ്റേതു മാത്രമാണ് മറ്റൊരാൾക്കും വിട്ടു നൽകില്ല, എന്ന വാദമാകും മുന്നിട്ടു നിൽക്കുക.

കാട് കാതിൽ പറഞ്ഞത് –3

അങ്കമാലിയിൽ ട്രയിനിറങ്ങി പ്ലാൻ്റേഷൻ എന്ന് ബോർഡുവെച്ച ബസ്സിൽ കയറുമ്പോൾ ഒരു വ്യത്യസ്ത ലോകത്തേക്കുള്ള യാത്രയാണ് അതെന്ന് അറിഞ്ഞിരുന്നില്ല. വൃത്തിയുള്ള ടാർറോഡിന് ഇരുപുറവും റോഡിൽ നിന്നും അലകം പാലിക്കുന്ന വലിയ വീടുകളെ പ്രൈവറ്റ് ബസ് പിന്നോട്ടു തള്ളിക്കൊണ്ടിരുന്നു.

കാട് കാതിൽ പറഞ്ഞത് – 2

ഓരോ പൂർണ്ണചന്ദ്ര രാത്രിയും കാട്ടിൽ സൃഷ്ടി - സ്ഥിതി - സംഹാരങ്ങളുടെ സംയോഗ രാത്രിയാണ്. പുലരി എന്നു തെറ്റിധരിച്ച് പകൽജീവികളും സന്ധ്യയാണെന്നു കരുതി രാത്രി ജീവിതക്കാരും കാടുനിറയുന്ന നിലാരാത്രി.

കാട് കാതിൽ പറഞ്ഞത് – 1

മനസ്സിൽ ഒരു മേഘ വിസ്പോടനമുണ്ടായി. പാദം പകുതി മുങ്ങുന്ന മഴവെള്ളത്തിൽ ചവിട്ടി സാവധാനം സോപാനത്തിലേക്ക് നടക്കുമ്പോൾ പാദങ്ങൾ ശ്രദ്ധിച്ചാണ് വെച്ചത്. ശബ്ദമുണ്ടാകരുത് !!

ആത്മഹത്യയോ അതോ കൊലപാതകമോ?

കഴിഞ്ഞ ദിവസങ്ങളിൽ ഒരു ആത്മഹത്യ വാർത്ത എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഒരു കുഞ്ഞിന്റെ അമ്മയാണ് ആത്മഹത്യ ചെയ്തത്.

രേഖയുടെ നോവൽ പഠനങ്ങൾ – 10 : സർവ്വലോകക്ഷേമത്തിനായുള്ള പ്രാർത്ഥന

ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന മനുഷ്യാവലിയുടെ ഇത്തരത്തിലുള്ള ജീവിതാവസ്ഥകൾക്കെതിരെ ഒരു കൂർത്തനോട്ടം സി.രാധാകൃഷ്ണൻ്റെ ഈ നോവലിലുണ്ട്. അത് സ്നേഹം പ്രാണനിലലിഞ്ഞു പോകുന്ന ഒരു മനുഷ്യൻ്റെതാണ്. ഭൂമിയിൽ ഏതെങ്കിലും ഒരു ധർമ്മസങ്കടം നിലനിന്നാൽ അതു മാറുന്നതുവരെ സ്നേഹത്തിലധിഷ്ഠിതമായ സാംസ്കാരികവിപ്ലവം അവസാനിപ്പിക്കാൻ പാടില്ലയെന്ന് ഉറച്ചുവിശ്വസിക്കുന്ന കഥാകാരൻ്റെ മനസ്സാണത്.

Latest Posts

error: Content is protected !!