കാട് കാതിൽ പറഞ്ഞത് – 13

പല അധ്യായങ്ങളിലായി ഞാൻ കാടിൻ്റെ കഥകൾ പറയുന്നുണ്ട്. ഒന്നുചോദിക്കട്ടെ, എത്രപേർ വനയാത്രകൾ നടത്തിയിട്ടുണ്ട് ? കാട്ടിലൂടെ കുറച്ചേറെ നടക്കണം എന്ന ആഗ്രഹത്തോടെയുള്ള യാത്രകൾ ?

രേഖയുടെ നോവൽ പഠനങ്ങൾ – 12 : കത്തിയെരിയുന്ന മനുഷ്യാവകാശങ്ങൾ

നോവലെഴുത്തിൻ്റെ പതിവുശീലങ്ങളെയും സമ്പ്രദായങ്ങളെയും നിരസിക്കാതെ, ഒരു പ്രത്യേകവംശത്തിൽ പിറന്നുപോയതിൻ്റെ പേരിൽ ഒരു ജനത അനുഭവിക്കുന്ന കൊടിയപീഡനത്തിൻ്റെ കഥയാണ് കഥാകാരി പറയുന്നത്.

പട്ടിണിക്കാരൻ്റെ സ്വപ്നങ്ങളുമായി ജീവിക്കുന്ന കുബേരന്മാർ!

അതെ, ഒട്ടും അതിശയോക്തിയില്ല ഇക്കാര്യത്തിൽ. പണമുണ്ട്, അത് ഫിക്സഡ് ഡെപ്പോസിറ്റ് ആയും സ്വർണമായും ബാങ്കിൽ സുരക്ഷിതമായിരിപ്പുണ്ട്. എന്നാലോ ഒരു യാത്ര ചെയ്യില്ല, ആ പഴയ മാരുതികാർ ഒന്നു മാറ്റില്ല, വീട്ടിലെ ഡോർമാറ്റ് കീറിപ്പിന്നിപ്പോയാലും പുതിയതു വാങ്ങില്ല.

കാട് കാതിൽ പറഞ്ഞത് – 12

എന്നിട്ടുമെന്താണ് കുഞ്ഞ് നെറ്റികൊണ്ട് എത്ര തട്ടിയിട്ടും ആഞ്ഞുവലിച്ചിട്ടും അകിട് ചുരത്താത്തതും പാൽ കിനിയാത്തതും ? എന്തൊരുറക്കമാണ് ഈ അമ്മ ! കുഞ്ഞിന് വിശുന്നു തുടങ്ങിയിട്ട് നേരമെത്രയായി ?

കാട് കാതിൽ പറഞ്ഞത് – 11

ഏറ്റവും സുന്ദരമായ കാടേതാണ് ? ആ ചോദ്യം ഒരുപാട് പേർ എത്ര തവണയാണ് ചോദിച്ചിട്ടുള്ളത് ! ഓരോ വനയാത്രയിലും ഞാൻ സ്വയം ചോദിച്ച ആദ്യ ചോദ്യങ്ങളിലൊന്നും അതാണ് !!

കാട് കാതിൽ പറഞ്ഞത് – 10

അവരുടെ രൂപം ഞാൻ സങ്കല്പിച്ചു നോക്കി. നീർപ്പക്ഷികൾ മുതൽ നീലത്തിമിംഗലങ്ങൾ വരെയുള്ള നീണ്ടനിര അത്താഴപ്പട്ടിണിയുടെ ആവലാതിയുമായി എൻ്റെ ബലിച്ചോറുണ്ണാൻ വന്നിരിക്കുന്നു !

കാട് കാതിൽ പറഞ്ഞത് – 9

കന്യാ വനമംഗളേ … സൈരന്ധ്രിയിലെ ഇരുമ്പ് തൂക്കുനടപ്പാലത്തിലിരുന്ന് അങ്ങുതാഴേക്ക് നോക്കുമ്പോൾ ഇളംനീലച്ചില്ലുപോലെ ജലമൊഴുകിയതത്രയും എൻ്റെ ഉള്ളിലൂടെയായിരുന്നു. അപാരമായ രണ്ട് കരിമ്പാറകൾക്ക് നടുവിലൂടെ,...

കാട് കാതിൽ പറഞ്ഞത് – 8

കാട്ടുമലകളുടെ നിഗൂഢത മുന്നിൽ വയ്ക്കുന്ന ഒരുപിടി ചോദ്യങ്ങളെ നമുക്ക് കാണാതിരിക്കാനാകില്ല. എങ്ങിനെയാണ് ആദിവാസി ഊരുകളൊന്നും ഈ മണ്ണിടിച്ചിലിൽ ഉൾപ്പെടാതെ രക്ഷപെട്ടത് ? ആൾനാശത്തിൻ്റെ പട്ടികയിലും അവരെ ഇതുവരെ കാണാനില്ലാത്തതിൻ്റെ രഹസ്യം എന്താണ് ? ആന അടക്കമുള്ള വന്യജീവികൾ ഈ ദുരന്തത്തിൽ (കാര്യമായി) ഉൾപ്പെടാതെ രക്ഷപ്പെടുന്നത് എങ്ങനെയാണ് ? കാടെന്ന മഹാപ്രഹേളികയെ വായിച്ചെടുക്കാനുള്ള ഏത് ലിപിതന്ത്രങ്ങളാണ് ആദിവാസികളുടെയും വന്യമൃഗങ്ങളുടെയും കൈയിലുള്ളത് ?

“കാട്ടുപോത്തിന് കുറ്റബോധം” ഉണ്ടാകുന്ന നാളുകൾ!!

ഏതായാലും കാട്ടുമൃഗങ്ങൾ വൻതോതിൽ നാട്ടിലേക്ക് ഇറങ്ങി വരുന്നത് അത്ര നിസ്സാരമായി കാണേണ്ടതില്ല. അതൊരു സൂചനയാണ്. കാട്ടിൽ കാര്യങ്ങൾ അത്ര ഭദ്രമല്ല എന്ന ഈ സൂചന മനുഷ്യർക്കു നേരെയാണ് ഉയരുന്നത്.

കാട് കാതിൽ പറഞ്ഞത് – 7

പുഴ കടന്ന് 200 മീറ്റർ വലത്തോട്ട് നടന്നാൽ ക്യാമ്പ് ഷെഡ്ഡായി . അവിടെ പകുതിയും കഷണ്ടി കയറിയ തലയും നരച്ച കുറ്റിത്താടിയുമായി നിൽക്കുന്ന ചെറിയ മനുഷ്യൻ, തോളത്തെ നീലത്തോർത്തെടുത്ത് കൈകൂട്ടിത്തൊഴുതു.

Latest Posts

error: Content is protected !!