കാട് കാതിൽ പറഞ്ഞത് – 12

എന്നിട്ടുമെന്താണ് കുഞ്ഞ് നെറ്റികൊണ്ട് എത്ര തട്ടിയിട്ടും ആഞ്ഞുവലിച്ചിട്ടും അകിട് ചുരത്താത്തതും പാൽ കിനിയാത്തതും ? എന്തൊരുറക്കമാണ് ഈ അമ്മ ! കുഞ്ഞിന് വിശുന്നു തുടങ്ങിയിട്ട് നേരമെത്രയായി ?

കാട് കാതിൽ പറഞ്ഞത് – 11

ഏറ്റവും സുന്ദരമായ കാടേതാണ് ? ആ ചോദ്യം ഒരുപാട് പേർ എത്ര തവണയാണ് ചോദിച്ചിട്ടുള്ളത് ! ഓരോ വനയാത്രയിലും ഞാൻ സ്വയം ചോദിച്ച ആദ്യ ചോദ്യങ്ങളിലൊന്നും അതാണ് !!

കാട് കാതിൽ പറഞ്ഞത് – 10

അവരുടെ രൂപം ഞാൻ സങ്കല്പിച്ചു നോക്കി. നീർപ്പക്ഷികൾ മുതൽ നീലത്തിമിംഗലങ്ങൾ വരെയുള്ള നീണ്ടനിര അത്താഴപ്പട്ടിണിയുടെ ആവലാതിയുമായി എൻ്റെ ബലിച്ചോറുണ്ണാൻ വന്നിരിക്കുന്നു !

കാട് കാതിൽ പറഞ്ഞത് – 9

കന്യാ വനമംഗളേ … സൈരന്ധ്രിയിലെ ഇരുമ്പ് തൂക്കുനടപ്പാലത്തിലിരുന്ന് അങ്ങുതാഴേക്ക് നോക്കുമ്പോൾ ഇളംനീലച്ചില്ലുപോലെ ജലമൊഴുകിയതത്രയും എൻ്റെ ഉള്ളിലൂടെയായിരുന്നു. അപാരമായ രണ്ട് കരിമ്പാറകൾക്ക് നടുവിലൂടെ,...

കാട് കാതിൽ പറഞ്ഞത് – 8

കാട്ടുമലകളുടെ നിഗൂഢത മുന്നിൽ വയ്ക്കുന്ന ഒരുപിടി ചോദ്യങ്ങളെ നമുക്ക് കാണാതിരിക്കാനാകില്ല. എങ്ങിനെയാണ് ആദിവാസി ഊരുകളൊന്നും ഈ മണ്ണിടിച്ചിലിൽ ഉൾപ്പെടാതെ രക്ഷപെട്ടത് ? ആൾനാശത്തിൻ്റെ പട്ടികയിലും അവരെ ഇതുവരെ കാണാനില്ലാത്തതിൻ്റെ രഹസ്യം എന്താണ് ? ആന അടക്കമുള്ള വന്യജീവികൾ ഈ ദുരന്തത്തിൽ (കാര്യമായി) ഉൾപ്പെടാതെ രക്ഷപ്പെടുന്നത് എങ്ങനെയാണ് ? കാടെന്ന മഹാപ്രഹേളികയെ വായിച്ചെടുക്കാനുള്ള ഏത് ലിപിതന്ത്രങ്ങളാണ് ആദിവാസികളുടെയും വന്യമൃഗങ്ങളുടെയും കൈയിലുള്ളത് ?

“കാട്ടുപോത്തിന് കുറ്റബോധം” ഉണ്ടാകുന്ന നാളുകൾ!!

ഏതായാലും കാട്ടുമൃഗങ്ങൾ വൻതോതിൽ നാട്ടിലേക്ക് ഇറങ്ങി വരുന്നത് അത്ര നിസ്സാരമായി കാണേണ്ടതില്ല. അതൊരു സൂചനയാണ്. കാട്ടിൽ കാര്യങ്ങൾ അത്ര ഭദ്രമല്ല എന്ന ഈ സൂചന മനുഷ്യർക്കു നേരെയാണ് ഉയരുന്നത്.

കാട് കാതിൽ പറഞ്ഞത് – 7

പുഴ കടന്ന് 200 മീറ്റർ വലത്തോട്ട് നടന്നാൽ ക്യാമ്പ് ഷെഡ്ഡായി . അവിടെ പകുതിയും കഷണ്ടി കയറിയ തലയും നരച്ച കുറ്റിത്താടിയുമായി നിൽക്കുന്ന ചെറിയ മനുഷ്യൻ, തോളത്തെ നീലത്തോർത്തെടുത്ത് കൈകൂട്ടിത്തൊഴുതു.

കാട് കാതിൽ പറഞ്ഞത് – 6

കുംഭ മാസമാണ്. നിലാവെളിച്ചം തീരെയില്ല. പക്ഷേ മരങ്ങളിലാകെ സ്വർണ്ണത്തരികൾ കണക്കെ കുറച്ചു മിന്നാമിന്നികൾ പറ്റിപ്പിടിച്ചിരിക്കുന്നു. കാടിൻ്റെ കറുത്ത പട്ടുപാവാടയിൽ തുന്നിച്ചേർത്ത പൊന്നലുക്കുകൾ പോലെ അവ കാറ്റിലിളകി.

കാട് കാതിൽ പറഞ്ഞത് – 5

അതിരപ്പിള്ളി കാടുകളിലേക്ക് ഞാനും ഇടവപ്പാതിയും ഒന്നിച്ചാണ് കടന്നു ചെന്നത്. 2012 ജൂൺ മാസത്തിൽ. ജോയിൻ ചെയ്ത്,അടുത്ത രണ്ട് മൂന്നു ദിവസം ഇടക്ക് മാത്രം മഴയുണ്ടായിരുന്നു.

രേഖയുടെ നോവൽ പഠനങ്ങൾ – 11 : സ്വതന്ത്രറിപ്പബ്ലിക്കിൻ്റെ ഭരണാധികാരി

നിങ്ങളിലെത്തുമ്പോൾ കാലത്തിനൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരൻ്റെ കാലത്തിനു മുന്നേയുള്ള സഞ്ചാരം കൂടിയാകുന്നുണ്ട് നോവൽ. എഴുപത് വയസ്സ് പിന്നിട്ട നിങ്ങൾ സ്വന്തം മരണം പ്രഖ്യാപിക്കാനായി വിളിച്ചു ചേർക്കുന്ന പത്രസമ്മേളനത്തിലാണ് നോവൽ ആരംഭിക്കുന്നത്.

Latest Posts

error: Content is protected !!