ജലസ്മരണകൾ

ജലമൊഴിഞ്ഞേറെയും വറ്റിവരണ്ടൊരീ പുഴയുടെ ഓരത്തു കാട്ടുചെമ്പോത്തുകൾ ഇണതേടിയെത്തുന്നു, രക്താഭിസാന്ദ്രമാം മിഴികളിൽ കാമമിളകിത്തിളയ്ക്കുന്നു.

ഡിസംബർ

നീയെന്നെ വിരഹാർദ്രയാക്കുന്നു വിടപറഞ്ഞകലുവാൻ മടിയ്ക്കുന്ന നിൻ്റെ നിശ്വാസങ്ങളുറഞ്ഞൊരാ കാറ്റ് എന്റെ ജാലകങ്ങളിൽ മുട്ടിവിളിക്കുന്നു.

യാത്ര

ഉടലുകൾക്കു മാത്രം മനസ്സിലാകുന്ന ചലനവേഗങ്ങളുടെ

ഒരുമ്പെട്ടോൾ

ഉടുത്തൊരുങ്ങിയ ഭ്രാന്തുകളെ മനസ്സാം കളിമൺ ഭിത്തിയിൽ പണ്ടെല്ലാമവളിങ്ങനെ എഴുതിവച്ചിരുന്നത്രെ..!!

ശൂന്യം

ആൾത്തിരക്കില്ലാത്ത വഴികളിൽ അയാളെ കണ്ടുകിട്ടുമെന്ന് കരുതുന്നു

കാലത്തിൻറെ ചിത്രംവര

ഇരുണ്ട വഴികളിലൂടെ കാലം വെളിച്ചം തേടി നടക്കുകയാണ്...

ഫോസിലുകൾ

ഒരുവളെ തകർക്കാൻ എളുപ്പമാണ്..

ഒരു ടാക്സി ഡ്രൈവറുടെ ആത്മകഥാക്കുറിപ്പുകളിൽ നിന്ന്

ആഗസ്റ്റിലെ കൊടുംചൂടിന്റെ വിജനമായ പാതയോരത്തുനിന്ന് ഷെമലിന്റെ

ശില്പി

എത്ര വേഗമാണ് നീ എന്റെ മൂടുപടങ്ങൾ ഓരോന്നായി അഴിച്ചു മാറ്റിയത്!

തിരുശേഷിപ്പുകൾ

മൗനം പുതച്ചുറങ്ങുന്ന മഹാമേരു. ആകാശം തൊട്ടിട്ടും വികാരങ്ങളില്ലാതെ.

Latest Posts

error: Content is protected !!