കർഷക വീരഗാഥ

പറവയിലും പ്രാണിയിലും പൂവിലും പുഴുവിലും പൂമ്പാറ്റയിലും എന്നിലും നിന്നിലും

ഗന്ധർവ്വരാവുകൾ

എന്റെ സ്വപ്നങ്ങളുടെ താഴ്വരയിൽ ചിത്രശലഭങ്ങളായി കൂടുകൂട്ടി ഞാനുറങ്ങുമ്പോൾ…., നീ ഉണരും.

പന്ത്രണ്ടാമത്തെ അധ്വാനം

ഇത് സെർബറോസ്.... കൂർത്ത ദ്രംഷ്ട മുനകളാലവൻ പച്ചമാംസം കീറിയെടുക്കവേ

ചെറിയ ലോകം വലിയ ഞാൻ

ഞാനും അവളും ഒന്നിച്ചിരിക്കുമ്പോൾ ഇനിയുമൊരാളെ ഉൾക്കൊള്ളാനാകാത്തത്ര ചെറുതാണീ ലോകം

ദൈവദുഃഖം

എന്റെ ദുഃഖം കേൾക്കണമേയെന്ന് മനമുരുകി പ്രാർത്ഥിച്ചപ്പോഴാണ് എന്നെക്കുറിച്ചുണ്ടായിരുന്ന

മരപ്രഭു

നമ്മൾ മറന്നുപോയതാണീ മരച്ചുവടുകളെ... കടന്നുപോയതാണീ കിളിപ്പാട്ടുകളെ...

സിദ്ധാർത്ഥനോട്

നിന്നോടൊപ്പമാകുകയെന്നാൽ കാടും മേടും ഒറ്റയടിപ്പാതയും നെൽപ്പാടവുമിവൾക്കൊരുപോലെയെന്നാണ് ...

ഉറക്കം

എത്ര പാഴ്ക്കിനാവുകൾ നാം കണ്ടു കഴിഞ്ഞു...!

ഓർമ്മപ്പെയ്ത്ത്

ഴയുടെ കുസൃതി കണ്ട് ഉമ്മറത്തിരിക്കുമ്പോൾ ഓർമയിലേക്ക് നീ ഓടിവന്നു...

റിയലിസത്തോളം വലിയ ഹീറോയിസമില്ല,വില്ലത്തരവും.

'എനിക്ക് നീയേ ഉള്ളു' ശരീരം പ്രാണനോട് പറഞ്ഞു.

Latest Posts

error: Content is protected !!