അന്ന്…
അന്ന്
ഓണത്തിന്
മണമുണ്ടായിരുന്നു
ഉണക്കിനും പഴുപ്പിനുമിടയിലെ വെയിൽക്കാലത്തെ മണക്കുന്നു
ഞാൻ പുറത്തേക്ക് നോക്കിക്കൊണ്ട്
ആകാശത്ത് പടക്കുതിരയോടുന്ന
കുളമ്പടി കേൾക്കുന്നു.
അളക്കാനാവാത്ത ദൂരങ്ങൾ
ഒന്നാം ബെഞ്ചും
അവസാന ബെഞ്ചും
തമ്മിലുള്ള ദൂരമറിയുമോ
നിങ്ങൾക്ക്...?
നിലാവ് പൂക്കുന്ന പ്രണയം
നാണിച്ചുനിൽക്കുന്ന
പൂവിന്നിതൾത്തുമ്പിൽ
ചുമടുതാങ്ങി
ഈ ചുമടുതാങ്ങിയ്ക്കുമുണ്ട്
ഒരു കഥ പറയുവാൻ
ഹൃദയം വാടകയ്ക്ക്
കുറച്ചു ദിവസമായി ഉറക്കം
തീരെയില്ല.
പതിവുപോലെ ഇന്നും
സുഷുപ്തി
ഗർഭത്തിൽ,
ശൈശവത്തിൽ
ഉപമയെന്നൊരലങ്കാരം
കുതിരനഗരത്തിലെ ബുക്ക് കഫേ
ഈ കുതിരനഗരത്തിലെ
ഏറ്റവും സ്വസ്ഥമായ
ഇടത്തേക്കെന്നു പറഞ്ഞ്
ഉന്മത്ത ചലനം
ഉൻമത്തനൊരുനാൾ ഇരുട്ടിലേക്കിറങ്ങി
വഴിത്താരയിൽ നീളെ പകൽ പോൽ
രസം
ഒരു വിയോഗത്തിന്റെ വേദന കൂടി പങ്കുവയ്ക്കുകയാണ്. തസറാക്.കോമിന്റെ സഹചാരിയായിരുന്ന ശ്രീ സുബ്രഹ്മണ്യവും കുറ്റിക്കോൽ ഇനി നമ്മോടൊപ്പമില്ല.
















