ഞാനില്ല, പിന്നെന്തിനീ വേദന!
ഇന്നേക്ക് മൂന്നാം നാൾ,
"ശവം പൊന്തി"-യെന്നൊരു മാറ്റൊലി.
ആരാച്ചാര്‍
പട്ടിണിക്കോലങ്ങളഞ്ചെട്ടുപേരുടെ
പട്ടിണിമാറ്റുവാന്‍മാര്‍ഗ്ഗംതിരയവേ
ഒറ്റയുറുമ്പിനെപ്പോലുമേ കൊല്ലാത്തോൻ
വിസ്മയം ഞാനൊരാരാച്ചാരായല്ലോ!
പുഴ പോലെ
അവർ...
ആത്മാവുകളാൽ
പരസ്പരം
പൊതിഞ്ഞു പിടിച്ചിട്ടും
മീസാൻ കല്ലുകൾ
എന്റെ ജീവനായി കുറിച്ച
ഓർമ്മപ്പെടുത്തലുകളാണ്
പുഴയിലൊരുവട്ടം
മേഘശകലങ്ങളേ
പ്രണയകാലത്തെ നിങ്ങളെടുത്തുകൊൾക.
മലർക്കൂടയുടെ ഏങ്ങൽ
കാലം 'കണ്ണാരംപൊത്തി' കളിക്കവേ
കളംമാറി പോകുന്നു ജീവിതങ്ങൾ.
മാക്രികൾ
മാക്രികളേ...,
പൊട്ടക്കിണറിനകത്തെ
അന്ധകാരത്തിലിരുന്ന്
നിമിഷങ്ങളേ…
വിരൽതൊടൂ നീയെൻ്റെ
മിഴിയിലെ മരണമില്ലാത്തൊരാ സ്നേഹനാളത്തിരി -
തെളിയുവാനുള്ളൊരാനോട്ടം തരൂ
മറിമായം
അടുത്ത വീട്ടിലെ
ചേച്ചിയിൽ നിന്നാണ്
നാരായണൻ ചേട്ടന്റെ
സൃഷ്ടി
മണ്ണുവാരിക്കളിക്കവെ
ചെറുകയ്യിൽ
വിചിത്രഭാഷയുടെ
മന്ത്രത്തകിടു തടഞ്ഞു.
















