ഒരിന്ത്യൻ കവിയുടെ അഭിമുഖം
ട്രാക്ടറുകൾ പിഴുതെടുത്ത
പ്രാണന്റെ മുന്നിലാണ്
ഞാൻ
എന്റെ കൊയ്ത്തുപാട്ടുകൾ സമർപ്പിച്ചത്.
പ്രതിമ
നല്ലവനായ പൂച്ചയുടെ പ്രതിമവെക്കാൻ
തീരുമാനിച്ച ഉടനെ
നീ വറ്റിപ്പോയ കവിത, മരുഭൂമിയാകുന്നു
അയാൾ അവൾക്കായി മാത്രമാണ്
കവിതകൾ എഴുതിയത്
ചുവന്ന സന്ധ്യയും കടലും
പ്രണയം കൊഴിയുമ്പോൾ
നമ്മുടെ പ്രണയംവ്യർത്ഥമാണെന്നറിയുന്ന നിമിഷം,
എൻ്റെ മയിൽപ്പീലിയുടെ വർണ്ണങ്ങൾ
മാഞ്ഞു പോവാൻ തുടങ്ങുന്നു.
മുഖമില്ലാത്തവരുടെ ഉന്മാദയാത്ര
ഒറ്റവലിക്കൊരാളെ വലിച്ചുകുടിച്ച മദ്യക്കുപ്പികൾ
ഉന്മാദത്തോടെ അയാളുടെ വീടുതേടിയിറങ്ങി;
അയാളെയകത്താക്കിയതിനേക്കാൾ വേഗതയിൽ..!
യാജ്ഞവല്ക്യൻ പടിയിറങ്ങുമ്പോൾ
അയാൾ നടന്നകലുകയാണ്… പരാജിതനായി…!
അയാളുടെ വ്യവഹാര സ്മൃതികൾ
നിശാഗന്ധിയും മൂക്കും പോലെ
വേദന തോന്നാറുണ്ട്
കാടുകയറിയ
അയ്യപ്പന്റെ വിരഹ കവിതകൾ
പാർശ്വവൽക്കരണം
ഹൃദയശൂന്യതയിൽ
സർവ്വതും എരിയുമ്പോൾ
മഹത്വവൽക്കരിച്ച
പന്തോളം
ലോകം മുഴുവൻ
കണ്ണുകൾ
പണയംവച്ചിരുപ്പാണ്.
ഭാഗ്യംകിട്ടിയ രാജ്യങ്ങളിലെ
കാലുകൾ
തണ്ണിമത്തനും അവളും ഞാനും
തണ്ണിമത്തനും എനിക്കുമിടയിൽ
ചില നീക്കുപോക്കുകൾ ആവശ്യമായിരുന്നു.
















