നിധി കുഴിക്കുമ്പോൾ സ്വപ്നത്തിൽ തെളിഞ്ഞത്
ആദിമധ്യാന്തങ്ങളെക്കുറിച്ച്
അവൾ വാചാലയാവാറുണ്ടായിരുന്നു.
പകലുകളെണ്ണിത്തീർക്കുന്ന മലയിൽ
അഗ്രഗണ്യനായ പണ്ഡിതന്റെ
അക്കങ്ങൾ
അകത്തേക്ക്
വഴിയറിയാതെയൊരു
പകൽ പുറത്തു നിൽക്കുന്നു....
ഇടവേള
പ്രണയമെഴുതിയ
തൂലിക തുരുമ്പിച്ചിരിക്കുന്നു
നനഞ്ഞ മഴകൾ
വരികൾക്കുപകരം
വേദനയെ ഓർമ്മിപ്പിക്കുന്നു
നീ
അരികിലൊരു
വരിയായ് കുറിച്ചിട്ട്
നിഴലായിമാറി
ഇരുട്ട്
കടന്നു പോയേതോ
വഴിയിലെങ്ങോ
കളഞ്ഞു പോയെന്റെ
ജീവിതം തേടി ഞാൻ
മായ
പറക്കും പ്രേമപ്പക്ഷി,
നീയെൻ്റെ നെഞ്ചിൽ കൂട്
പണിതേ പോയി പണ്ട്
ഞാനത് കണ്ടേയില്ല
ഒരു സൂഫിയെ എവിടെവെച്ചാണൊരു ഫാഷിസ്റ്റ് കണ്ടുമുട്ടുന്നത്?
കശ്‌മീരിനും
കന്യാകുമാരിക്കുമിടയിൽ
ഒരേ ഭൂനിരപ്പ് ,
വഴിനിയമങ്ങൾക്ക്
ഒരേവണ്ണം, വലിപ്പം.
മണൽ പായകൾ
നമ്മളന്നെല്ലാം
പെയ്തപോൽ,
പിന്നെയും ഞാൻ
പെയ്യാൻ കൊതിച്ചതും,
നക്ഷത്രപ്പറവകൾ
ഉള്ളുനീറുന്ന
ചൂടിന്നുഗ്രതയേറ്റുവാനായ്
പകലുമ്മകളെറിഞ്ഞു ജ്വലിക്കുന്നു വാനം.
കുന്നുകേറിവരുമ്പോള്‍ ജീവന്‍വയ്ക്കുന്ന ചിത്രങ്ങള്‍
അവസാനത്തെ ഒരു ഫ്രെയിമില്‍
നിങ്ങള്‍ കണ്ടത്
ജീവനില്ലാത്ത
കുറച്ചു മങ്ങിയചിത്രങ്ങളെയാണ്
















