എൻ്റെ നിള
കനൽ കത്തും തലയോട്ടി
മാന്തിപ്പിളർന്ന്
കുളിരിൻ്റെ ഒരിറ്റുമാത്രം
സമ്മതം ചോദിക്കാതിറങ്ങും
മൗനത്തിൻ്റെ നാനാർത്ഥങ്ങൾ
മൗനത്തിന് ഒരുപാട്
അര്‍ത്ഥതലങ്ങളുണ്ടെന്ന് നീ കുറിച്ചിട്ടപ്പോൾ
അറിഞ്ഞതേയില്ല
ഇപ്പോൾ പലതും അറിയുന്നു
ഒപ്പമുണ്ടെന്നതിനോളം
യാത്രാമധ്യത്തിലെ
ചെങ്കുത്തായ
മലയിടുക്കിനിടയിലാണ്
ചിറകു തളർന്നു
വാടിവീണൊരു
അപ്പൂപ്പന്‍താടിയെ കണ്ടത്.
ചുമടൊഴിയും നേരം
യാത്രയിൽ
വീട് മാറുമ്പോൾ തേടുമ്പോൾ
ജോലി തേടുമ്പോൾ മാറുമ്പോൾ
ഭാണ്ഡങ്ങൾ എത്രയും
കുറയ്ക്കാൻ ശ്രമം
മഴക്കീറുകൾ
അകമാകെ ചാറിപെയ്തത്
മഴയല്ല പേമാരിയെന്ന്,
വേരു ചീഞ്ഞൊരോർമ്മ.
ഇരുട്ടും വെളിച്ചവും
ഉഷസിലുന്മേഷം കോരിച്ചൊരിഞ്ഞു നീ
എൻപടിവാതിലിൽ മുട്ടിയെന്നോ?
നിദ്രാവിഹീനനായാരാത്രിയെൻ ചിത്ത -
മേറെ വിഷാദാർദ്ര മായിരുന്നു.
ഒപ്പീസ്
എല്ലാ വൈകുന്നേരവും ഞാൻ
നടക്കാനിറങ്ങുമ്പോൾ
ഔഡിയിൽ
ഒരു ഇംഗ്ലണ്ടുകാരൻ
ഒറ്റത്തൂവൽ
ഓർമ്മയുടെ ചിറകിൽനിന്ന്
പൊഴിയുന്ന
ഒറ്റത്തൂവലാണു ഞാൻ .
തിരികല്ല്
മുന്തിരി ചക്കിൽ തിരികല്ലു തേങ്ങുന്നു
അങ്ങൊരു നാട്ടിൽ, മലനാട്ടിൽ
കഴുത്തിൽ തൂങ്ങണം, കെട്ടിത്താഴ്ത്തണം
കടലു കാത്തിരിരുപ്പുണ്ട്
ജൂണും ഞാനും തമ്മിൽ
ജൂണിനെക്കുറിച്ചോർക്കുമ്പോൾ...
മന്വന്തരങ്ങൾക്കപ്പുറത്തെന്നോ
വറ്റിപ്പോയ കവിതയുടെ ഉറവ
ഉള്ളിലെവിടെയോ കടഞ്ഞുറയുന്നു.
















