ഓർമ്മ
ഒരു മഴച്ചാറൽമാത്രം മതിയെനിക്കരു
മയോടെ നിന്നോർമ്മയിൽ മുങ്ങുവാൻ
ഒരു നിലാവെളിച്ചത്തിൻ്റെ നേരിലായ്
കുറിപ്പ്
എൻ്റെ മരണം;
പണ്ട് അമ്മ പറഞ്ഞ
പഴംകഥകളുടെ തേരിലേറി
യാത്ര തുടങ്ങുന്നു.
ദൈവവും മനുഷ്യനും
മനുഷ്യനിത്ര-
ദുർബലനായതുകൊണ്ടാണ്,
ദൈവമത്രയും
സർവ്വശക്തനായത്…
പിടിച്ചുപറി
നമ്മളുറങ്ങുമ്പോൾ
ഉണർന്നിരിക്കുമ്പോൾ
എപ്പോഴെങ്കിലും
ഹൃദയത്തിന്റെ ഭൂപടത്തിൽ
ഭൂമിയെപ്പുണരാന്‍
ശ്രദ്ധിച്ചിട്ടുണ്ടോ
പഴുത്തിലകള്‍ പതിക്കുന്നത്
ഭൂമിയില്‍?
അവ ഭൂമിയെ ചുംബിച്ചു കൊണ്ട്
നീയെത്തുമ്പോൾ…
നിന്നെക്കുറിച്ചുള്ള ചിന്തകൾ
എന്നിൽ കോറിയിട്ടതാര്?
ഭയമില്ലാതിഷ്ടം ചൊല്ലി നീയെത്തും
നിറങ്ങളിൽ നിഴൽ മിണ്ടുമ്പോൾ
പാവം കറുപ്പേ..
വിളിക്കരുതങ്ങനെ
സാധരണത്തമേ..
ക്ളീഷേ എക്സ്പ്രസിലെ നെഗറ്റീവ് ഷേഡുള്ള പെൺകുട്ടി
പെൺകുട്ടി
റെയിൽവേ സ്റ്റേഷനിൽ വന്നു നിൽക്കുന്നു.
എപ്പോഴും കടുംമഞ്ഞയിൽ
നിറം മങ്ങിയ സാരി
റെയിൽപാതയിൽ കാണുന്നു
നമുക്കിടയിൽ
ഒരു വേനൽ മഴയിലലിഞ്ഞുപോയ
സ്നേഹച്ചൂടിന്റെ നോവുന്നയോർമ്മയിൽ
മിഴിനനച്ചു ഞാൻ നീറിപ്പുകയുമ്പോൾ,
ചിത്രശലഭങ്ങളെ അണിഞ്ഞ പെൺകുട്ടി
അമ്മയുടെ കൈ വിട്ട്
ഇരുട്ടിൽ
തനിച്ച്
ഒരു പെൺകുട്ടി
















