നിശബ്ദ വിലാപം
ഒന്നാം ചരമവാർഷികത്തിന്റെ
ഒത്തുകൂടലിൽ
ചുമരിൽ ആണിയിട്ടുറപ്പിച്ച
ചിത്രത്തിൽ നിന്നവൾ ഊർന്നിറങ്ങി
ഉയിർച്ച
രാത്രികാല തൊഴിൽ തീർത്ത്
പുലർച്ചെ മടങ്ങുമ്പോൾ
ഇന്നാട്ടുകാരനായ
സുഹൃത്തിൻ്റെ സന്ദേശം മെസഞ്ചറിൽ
ഞാൻ
ഞാൻ,
സമാനതകളില്ലാത്ത സാമ്രാജ്യത്തിന്റെ
ഏകാധിപതിയായ ചക്രവർത്തിനി!
കെഫിയ പുതച്ചുറങ്ങുന്ന കുഞ്ഞുങ്ങൾ
അവൾ
പുലമ്പുകയാണ്
പരിചിതമായ വഴികളെല്ലാം
അടഞ്ഞുപോയി;
പഫ്ഫ്
വലിച്ചെറിഞ്ഞ
സിഗററ്റ്കുറ്റി
മൂക്കുകുത്തിയാണ്
വീണത്
കാത്തിരിപ്പ്
സദ്യ ഒരുക്കി
എല്ലാവരും വന്നു
പരസ്പരം വർത്തമാനങ്ങളിൽ
ചിരിച്ചു
പിരിയുമ്പോൾ
പേരില്ലാത്തൊരു മഴ
വഴിതെറ്റിവന്ന മഴയ്ക്ക്
പേരില്ലായിരുന്നു..
പിന്നെ, കവിതയവൾക്ക്
ധനുമഴയെന്നു
പേരു നൽകി.
പിണങ്ങി പോയവൾക്ക്
ഞാൻ കാണില്ലെന്ന് കരുതി
നീയടച്ചിട്ട വാതിലുകളൊക്കെ
ഇതാ എനിക്ക് മുന്നിൽ
മലർക്കെ തുറന്നു കിടക്കുന്നു.
നിശ്ശബ്ദതയിൽ വടിയൂന്നിയ തണൽ
കെട്ടുപോയ പ്രണയങ്ങളെക്കാൾ,
ചുവന്ന രക്തസാക്ഷിത്വത്തെ കുറിച്ചോ
വീട് വിളിക്കുമ്പോൾ
ചുറ്റുവട്ടമാകെ
മൂടുന്ന
കളകളാൽ
കാറ്റ് തല്ലിക്കൊഴിക്കുന്ന
കരിയിലകളാൽ
ഓർമ്മകൾ
















