ലിഖിതം മാറ്റികൊത്തുന്നവർ

പച്ചയ്ക്ക് നിന്നുകത്തുമ്പോൾ ഒരുനാഴി വെള്ളമൊഴിച്ചു കെടുത്തുവാൻ ഒരു ഇസവും വരികയില്ലെന്നറിവിൽ ഞാൻ നദികളെ കുടിച്ചുതീർക്കുകയും തീ പുതയ്ക്കുകയും ചെയ്യുന്നു.

മാറാത്തതായി

ഞാന്‍ അവരുടെ കൂടെ പോകില്ല, അയാളെപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. എന്നോടവരൊരിക്കലും ചേരില്ല, അയാളെപ്പോഴും എതിര്‍ത്തുകൊണ്ടിരുന്നു.

സ്വപ്ന സഞ്ചാരി

ഇരുട്ടിന്റെ ജാലകങ്ങൾ തുറന്നു നീ വരുന്നതും കാത്തിരുന്നിട്ട് യുഗങ്ങൾ ഏറെയായെന്നാകിലും എന്നാത്മാവിലൊരു സ്പന്ദനമായ്

പ്രണയപൂർവം

മഞ്ഞ പൂക്കള്‍ക്കു നടുവിൽ ഞാനെന്റെ ഹൃദയം സൂക്ഷിക്കുന്നു ജമന്തിയും ടെക്കോമയും കോളാമ്പി പൂവും സൂര്യകാന്തിയും

വെടിനിർത്തൽ

യുദ്ധവാർത്തകളിൽ നിന്നൂറിയ ഗ്ലിസറിൻ എന്റെ കണ്ണുകളിലെരിഞ്ഞു പടർന്നു കണ്ണുനീരടർന്നുതിർന്നുവീണ കടലാസുകളിൽ യുദ്ധഭൂമികൾ തൻ ഭൂപടങ്ങളുണ്ടായി

ബാപ്പിരിയൻ

ഉപ്പൂപ്പ ചക്കരകഞ്ഞി പാതി കുടിച്ചു വെച്ചു. മുഴുവൻ ദാഹവും ഒടുങ്ങാതെ.

നാല്പതിലേക്കുള്ള നടത്തം

നാൽപ്പതിന്റെ നിറമിഴിയിൽ വസന്തങ്ങൾ എന്നും തർക്കിച്ചു കൊണ്ടേയിരിക്കുന്നു.

മൃതിപൂക്കും കാലത്ത് മരം കിളിർക്കുമ്പോൾ

ഭുജശാഖകൾ തെല്ലുയർത്തി നട്ടുച്ചയിൽ നോക്കുകുത്തിപോൽ തെരുവിൻ നിലക്കണ്ണാടി നോക്കി സാരിയഴിച്ചു തുടങ്ങി കാഴ്ചയിൽ വെറും മരമായൊരുത്തി.

വേനൽ

വെയില് തിന്ന് മരിച്ചു വീണ ഇലകൾ

നീ പോയ നാളിൽ

നീയായിരുന്നെന്റെ സ്നേഹസൂര്യൻ.. നീയായിരുന്നെന്റെ ആത്മരാഗം… കനലുകൾ എരിയുന്ന മനതാരിലൊരുപുതു മഴയായ് പൊഴിഞ്ഞൊരെൻ ജന്മപുണ്യം.

Latest Posts

error: Content is protected !!