മഹാനഗരത്തിന്റെ നാല് ഋതുക്കൾ/പെണ്ണുങ്ങൾ

ശ്വാസം മുട്ടുന്ന നഗരത്തിനോക്സിജൻ മാസ്‌ക്, കബ്ബൺ പാർക്ക്. ഗെയ്റ്റിനരികെ ജീവിതച്ചൂളയിൽ ചോളം ചുട്ട് വിൽക്കുന്നൊരമ്മ.

സന്ധിക്കും വരേയ്ക്കും വണക്കം

മാങ്ങാച്ചുന വീണ പോൽ പൊള്ളിക്കരുവാളിച്ച കവിളുമായ് നിൽക്കുന്നു,

വിപരീതം

കടൽ കടന്ന് വന്നവൻ കൈത്തോടു കണ്ട് പകച്ചു നിൽക്കുന്നു!..

പനിപ്യൂപ്പ

പനി വരുമ്പോഴൊക്കെ പുതപ്പിലേക്ക് നൂണ്ടിറങ്ങി ഒരു പ്യൂപ്പയായി മാറും

ഉടലിന്റെ ചരമഗീതം

നിഴലുകൾ പിൻതുടരാത്ത തുരുത്തിലേക്ക്‌ എനിക്ക് ഒളിച്ചോടണം അവിടെ, വെളിച്ചം കടക്കാത്ത ഏതെങ്കിലും പൊത്തുകളിൽ ചുരുണ്ടു കൂടണം

വിഴുപ്പ്

ആദ്യമെത്തിയത് ഉറക്കച്ചടവും കുഴമ്പുമണവും എണ്ണമെഴുക്കുമുള്ള അപ്പാപ്പൻ പുതപ്പ്

പെരുമഴയിലലിഞ്ഞ വരകൾ

പുറമേ നിന്നും ഒരു വീടിനെ വരയ്ക്കുക വളരെ എളുപ്പമാണ്. പക്ഷേ ഉള്ളിലേക്ക് കയറി ചെന്ന്

വിട പറയുന്ന വർഷമേ

വിട പറയുന്ന വർഷമേ പറഞ്ഞിട്ടു പോകുമോ വെയിലെത്ര കൊണ്ടെന്ന് മഴയെത്ര നനഞ്ഞെന്ന് കുളിരെത്ര ചൂടീന്ന്

ഭയമാണെനിക്ക്

കടലിരമ്പുന്ന കാതടപ്പിക്കുന്ന ശബ്ദമെന്റെ കാതിൽ പ്രതിധ്വനിക്കെ കലി തുള്ളി അടുക്കുന്ന കറുത്ത രാത്രിയിലെ കടലിന്റെ ഗർജനം, എനിക്കു ഭയമാണ്.

നാറ്റത്തിന്റെ ഗന്ധം

വീട്ടിലെത്തിയപ്പോൾ ശരീരത്തിലൊട്ടിപ്പിടിച്ചിരുന്ന വിയർപ്പിൻന്റെ ഗന്ധത്തിന് കാഠിന്യമേറിയിരുന്നു

Latest Posts

error: Content is protected !!