കല്പനയിലെ പ്രണയമല്ല പ്രേമം തന്നെ

ഉടലാകെ വിറച്ചുകൊണ്ടേയിക്കും. ഉയരാത്ത മിഴിയിറമ്പിലൂടെ അവനെ കാണുമ്പോൾ ഓരോ പറ്റത്തിനും ഒത്ത നടുക്ക് അവൻ എനിക്ക് നോക്കിക്കാണാൻ പറ്റാത്ത വിരിഞ്ഞ തോള്. മറ്റാരെങ്കിലും അവനെ കാണുന്നുണ്ടോ എന്ന് ഉള്ളു പിടയ്ക്കുംതക്ക വിരിഞ്ഞ ചുമൽ

സൂര്യഹവനം

നദി കടക്കും നിലാവിൻ്റെ തോണികൾ നിഴലരിച്ച് വരുന്നോരു രാവുകൾ നിറുകയിൽ വന്ന് തീ തുപ്പുമോർമ്മകൾ ചിരിയുടയ്ക്കുന്ന ദു:സ്വപ്നസർപ്പങ്ങൾ

ആൻ ഫ്രാങ്കിന്റെ ഡയറി കുറിച്ചുവയ്ക്കുന്നത്..

ചന്തമില്ലാത്ത കുട്ടിത്താറാവിന്റേതെന്ന് നീ പലപ്പോഴും കളിയാക്കാറുള്ള നിന്റെയോർമ്മകളാണ് എന്നെയെന്നും നയിക്കുന്നതും.

കാതുകൊടുക്കാം

മണ്ണിനു കാതു കൊടുക്കുകയാണേൽ കേൾക്കാം പാതി ആയുസ്സിൽ പൊഴിയുന്ന ഇലകളുടെ, കാമം കുത്തിക്കീറിയ കുഞ്ഞു പെണ്ണുടലുകളുടെ ചിലമ്പിച്ച പ്രാണന്റെ സംഗീതം

കാജാ ബീഡി

ശബ്ദമില്ലാതെ ചുമയ്ക്കുന്നൊരു എഞ്ചിനീയറുണ്ടായിരുന്നു ആരോ കരംകെട്ടുന്ന പുറംപോക്കിലെ കടവരാന്തയിൽ.

വെറുപ്പില്ലാത്ത രാജ്യം

കാണുമ്പോഴൊക്കെ നിന്നെ ഞാൻ വരയ്ക്കുകയായിരുന്നു... പ്രണയത്തിൻറെ മഷി പുരണ്ടത് ഞാൻ മുടന്തനായപ്പോഴാണ്.

ജീവാമൃതം

പ്രിയപ്പെട്ട കൂട്ടുകാരി ദീപ ടി. മോഹന് തസറാക് കുടുംബത്തിന്റെ നിത്യശാന്തി.

വിലാപച്ചുഴി

ഒരുദിനമിരവിൽ, അഴലുവിരിച്ചൊരു കാർമുകിൽ മനമോടെ പ്രിയസഖിരാധയ്ക്കരുകിലിരുന്നൂ കോമളമണിവർണ്ണൻ. കദന ഹൃദന്തത്താളലയങ്ങൾ നടമാടും മിഴികൾ വേദനനൽകിയ രുധിരാഭയുമായ് നിറയുവതുംകണ്ടു.

അവറാച്ചന്റെ* കത്തുകൾ

എന്റെ കണ്ണുകൾ ഒപ്പിവയ്ക്കുന്നു. ഓർമ്മയുടെ പിടിവള്ളി മുറിയുന്ന നേരത്ത് നിന്നെ ഓർത്തുകൊണ്ട് ഞാൻ ഉയർത്തെഴുന്നേൽക്കുന്നു.

വിസ്‌മൃതിയിൽ നിലാവ് പെയ്യുമ്പോൾ

വറുതി തൻ തീക്കനലിലുരുകി ഉറയുമ്പോഴും വാടാതെ കാത്ത നിൻ പ്രണയ പുഷ്പങ്ങളെ നെഞ്ചോടു ചേർക്കവേ പിന്നെയുമിന്നെന്റെ ഓർമ്മകൾ വിങ്ങിയോ.. മിഴികൾ നിറഞ്ഞുവോ..

Latest Posts

error: Content is protected !!