ഞാൻ

കുടിച്ച് വറ്റിച്ചത് കടലോളം പുകച്ച് കളഞ്ഞത് വാനോളം മുടിച്ച് തീർത്തത് മലയോളം മദിച്ച് നടന്നത് മദയാനയായി....

ജക്കരാന്ത

അവളിൽ നിന്നിനിയൊരു പടിയിറക്കം എന്നെക്കൊണ്ടാകില്ലായിരുന്നു. അവളുടെ ഇടങ്ങളുടെ അതിരുകളിൽ നിന്ന് ഞാനവളെ പതിരില്ലാതെ പ്രണയിച്ചു.

പത്ത് ഒറ്റവരിക്കഥകൾ

കുഞ്ഞുടുപ്പ് ഉണങ്ങാനിട്ടതു കണ്ട് മേഘം പിണങ്ങിപ്പോയി.

പ്രവൃത്തിയും അർത്ഥവും

ആ പ്രവൃത്തിയിൽ അതിജീവനമുണ്ട്, ആസ്വാദനമുണ്ട്,

അവസാനത്തെ കാമുകൻ എന്നെ വിളിച്ചിരുന്നത്

നഷ്ടപ്പെട്ടു കഴിഞ്ഞാൽ പ്രേമം പിന്നെ അങ്ങനെയുമാണ്. കാണുന്നവൻ എവിടെയെടുത്തുവച്ച് നോക്കുന്നോ അതവിടിരിക്കും.

കാലഭയം

കായ്കനികൾ ഭക്ഷിക്കാൻ കാട് അവനെ വിളിച്ചു; മലമുകളിലെ കാർമേഘങ്ങൾ അവനുഭയമായിരുന്നു..

അന്ധകാരം

ഇരുട്ടു പൂക്കുന്ന രാവുകളിൽ വിഷാദരാഗം മൂളിക്കൊണ്ടേതോ രാക്കിളികൾ ചിറകു നിർത്തുന്നു.

ദേശം

ദേശത്തിന് അതിരുകളുണ്ട്, അരികുകളുണ്ട് അതിരുകൾക്കുള്ളിൽ കാടുണ്ട്, മേടുണ്ട്, കാലാൾപ്പടയുണ്ട്.

നരവാലും നരമുഖവുമുള്ള നായജന്മങ്ങള്‍

ഓരോരോ നായക്കഥകള്‍ വാലാട്ടിവരുന്നത് കാണാന്‍ എന്തു ഭംഗിയാണ് ! അതിലാകട്ടെ,

കാനനദേവത

പൊന്നുഷസ്സിൻ മലർമഞ്ചലേറി ബാലാർക്കനെത്തിയീ കാനനത്തിൽ തൂമഞ്ഞണിഞ്ഞശ്വരഥത്തിലെത്തി കാനനദേവത ശ്രീകോവിലിൽ.

Latest Posts

error: Content is protected !!