വെടിച്ചീറ്
കുഞ്ഞുറങ്ങുന്നില്ല;
ഒരു കഥ പറയാമോ എന്ന്.
പുലിയും ആനയും മയിലുമൊന്നും വേണ്ട.
മനുഷ്യരുള്ള കഥ മതി.
തങ്ങളിപ്പഴും
ആണ്ടറിഞ്ഞിറങ്ങിയവരൊക്കെ
തങ്ങളട്‌ത്തെത്തി
സലാം പറഞ്ഞു മടങ്ങി,
ഒരുയാത്ര
ഒരുയാത്രപോകുവാൻ
പുലർകാലവേളയിൽ
ഒരു ചത്വരത്തിലായ് വന്നുനിൽക്കേ
ആത്മാർത്ഥത
പ്രകാശൻ പറയുന്നു :
നിങ്ങളെല്ലാപേരും
വെറുതെ വിധിക്കയാണെന്നെ !
ജപം
നീ കൊലയാളിയാണ്.
മൗനത്തിന്റെ കൊടുംമൂർച്ചയാൽ
നീ എന്നാത്‌മാവിനെ അരിഞ്ഞുകളഞ്ഞു.
സ്ലീപ് പരാലിസിസ്
ആശുപത്രി-
ക്കിടക്കയിലാണെന്ന് തോന്നി.
രണ്ടാംനാളും
തളരും നീണ്ട-
പാതിയുറക്കത്തിലൊരു നിഴൽ
പരസ്പരം
സ്നേഹതെളിനീരിനാല്‍
ഉര്‍വ്വരമാക്കപ്പെടുന്ന മനസ്സ്
പൂത്തുവിടര്‍ന്നുകൊണ്ടിരിക്കും.
നിനവുദിക്കാതിരിക്കില്ല
എന്റെ ഹൃദയത്തിൽ നിന്ന്
നീ നിന്നെ ചീന്തിയെടുത്ത്
അകലേക്ക് പോയി
നിങ്ങൾ (ളെ) വായിക്കുന്നത്
ഞാനിന്നലെ ഒരു പരസ്യം കണ്ടു :
"വായിച്ചു കഴിഞ്ഞ പുസ്തകം
വില്‌പനയ്ക്ക്
പാതിവില കൂടെ പോസ്റ്റൽ ചാർജ് "
സമാധി
വീട്ടുമുറ്റം ഇന്നലെ സമാധിയായി!
കോൺക്രീറ്റ് കല്ലറയ്ക്കുള്ളിൽ
അത് അന്ത്യനിദ്ര പുൽകി.
















