ജീവിതം തന്ന മുറിവുകൾ

ജീവിതം തന്ന മുറിവുകൾ ചീർത്തു വീർത്തു തന്നേയിരിക്കുന്നു സ്നേഹമൂറിയെത്തുമിടങ്ങൾക്ക് അകലെയായിട്ടിരിക്കുന്നു

സിദ്ധിയമ്മ

എന്തൊരു വേഗമെന്ന് കൗതുകം തൂവി കുന്നത്തങ്ങാടി നീളത്തിൽ വളർന്നു..

ഒരിക്കൽ കൂടി

പടിക്കെട്ടിലൊരു കോണിൽ കിതപ്പാറ്റിയിരിക്കുന്നു വൃദ്ധ ചാരി വെച്ച മുളവടിയ്ക്കുള്ളിൽ കാറ്റ് പുറത്തേക്കായുന്നു

അജാമിള മോക്ഷം

വരമ്പിൽ മൃതിയിലമ്പേ തോറ്റു പോയൊരു കൃഷിക്കാരന്റെ മുഖംമൂടി. കണ്ണെത്താ ദൂരത്തോളം പടർന്ന പതിര് നരച്ച സടപോൽ ജടിലം.

മരിയാ, നിനക്കു വേണ്ടി മാത്രം

മരിയാ, മഞ്ഞു പൊതിഞ്ഞ രൂപക്കൂട്ടിൽ നിന്നും, കവലയിലെ അരണ്ട വെളിച്ചത്തിലേക്കിറങ്ങുകയാണ്.

ഹിമയുഗം

തണുത്തുറഞ്ഞു പോയ ഒരു വൻകടലിന്റെ ശരീരമാണ് ഞാൻ

പരദേശങ്ങളിലെ രണ്ട് മുട്ടകൾ

തെറ്റിവീണ രണ്ട് നിയോഗങ്ങളെപോലെ ഇരുദേശങ്ങളിലായി അവർ ഒന്നും മിണ്ടാതെ കിടന്നുപോയി!

പ്രാർത്ഥനകൾ

ഒരു മണ്ഡലക്കാലം പ്രായം തികഞ്ഞ ആയിരം ഇറച്ചിക്കോഴികൾ

സ്വപ്‌നാടനം

കവിതയിൽ, ഞാൻ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവൻ

പേടിയാണ്

എട്ടുവയസ്സുകാരി മകള്‍ സ്ക്കൂള്‍ വിട്ടുവന്നപ്പോള്‍ അമ്മയോട് പറഞ്ഞു: പേടിയാണ്, ഞാനിനി സ്ക്കൂളിലേക്കില്ല.

Latest Posts

error: Content is protected !!