കുഴിയാന

വെളുത്ത കൊമ്പും നെറ്റിയിലൊരു പട്ടവും തലയ്ക്കു മീതെ തിടമ്പും

സ്വസ്തി

നീ മാത്രം പൂക്കുമൊരു പ്രണയപ്പൂന്തോപ്പുണ്ടെൻ മനസിൽ ഋതുഭേദങ്ങളില്ലാതെ,

അവൾ പോയതിൽ പിന്നെ

അവൾ പോയതിൽ പിന്നെ വീടിനോരത്തെ പൂത്ത മരക്കൊമ്പുകളിൽ കിളികൾ വന്നിരിക്കാറില്ല

പലായനത്തിന്‍റെ പേടകം…

ഒരുവളുടെ ഓർമ പണ്ട് തൊട്ടേ മുറിവേറ്റ ശലഭമായിരുന്നു.

ഉൾത്താപം

ഹൃദയത്തിന്റെ സ്‌ഫടിക പ്രതിധ്വനികളെ നക്ഷത്രങ്ങളുമായി കൂട്ടിത്തുന്നുവാൻ ഈ പുലർവേളയിൽ വിരിപ്പിനടിയിൽ ഞാനില്ലേയെന്നു തപ്പിനോക്കുകയാണ്..

ഹൈക്കു കവിതകൾ

കണ്ണുകളിൽ നിന്ന് ഹൃദയത്തിലേക്ക് നേരിട്ടൊരരുവിയുണ്ടെന്നറിഞ്ഞത് നോട്ടത്തിലൂടെ ഒഴുകിയിറങ്ങിയപ്പോഴാണ്

മൗനാക്ഷരങ്ങൾ

മൗനത്തിന്നിടനാഴിയിൽ ഇടറിവീണ വാക്കുകൾ കൊരുത്തൊരു രഹസ്യ - കാവ്യമെഴുതാമിനി.

ഒറ്റമരം

ആയിരം ശാഖകൾ, അതിലേറെയാണിലകൾ, വിറയാർന്ന് പൊഴിക്കുന്നുണ്ടാർദ്രം ഗീതം….

പാതിരാക്കനലുകൾ

സന്ധ്യയ്ക്ക് മുൻപേ തിരിച്ചും പോകാം സഖി, ചെന്തീക്കനൽ തൊട്ട മാനം കറുത്തു പോയ്.

ട്രെഡ്മിൽ

ഹോംവർക്ക് ചെയ്യാത്തവർ പകലുകൾ അടയിരുന്ന് സ്വയം വാക്യത്തിൽ പ്രയോഗിക്കുന്നു.

Latest Posts

error: Content is protected !!