എല്ലാം ഉണ്ടായിരുന്നു

കാളൻമാരും കലപ്പയും, നുകവും മരവും, കൊയ്ത്തും മെതിയും, തൂമ്പായും കുന്താലിയും,

പുലരുവോളം പാട്ട് പുതുക്കുന്നവൻ

വിശന്നിരിക്കുന്നവന് ആകാശത്തിൻ്റെ നീലീമയോ കടലിൻ്റെ അഗാധതയോ കാണാനാവില്ല.

മീൻപിടുത്തക്കാരൻ

ചിതറുന്ന ചിന്തകൾ വഴുതുന്നമീനുകൾ പോലെ.

ഓണം

വേനലിൽ വർഷം കൊരുത്തഴിയുമ്പൊഴേ - ക്കോർമ്മ പുതുക്കുവാനോണമെത്തും.

വാല്മീകിയും ഞാനും രാമായണം വായിക്കുമ്പോള്‍

വാല്മീകിയും ഞാനും രാമായണം വായിക്കുമ്പോൾ പർണ്ണശാലയുടെ പാർശ്വങ്ങളിലൂടെ ഒരു സ്വർണ്ണമാൻ പാഞ്ഞുപോയി !

മുറിയാവരണം

കാറ്റിൻറെ കാളക്കൂറ്റന്മാരെ ബന്ധിച്ചിരിക്കുന്ന നിൻറെ മുറി

മഴയെന്നെയും കടന്ന് പോകുമ്പോൾ

എനിക്കൊപ്പം ജനിച്ചൊരീ പുതുമഴ ചിണുങ്ങി പിണങ്ങി ചിരിച്ചൂ മഴ,

യാത്ര

വളരെ വൈകിയാണ് എനിക്കതു മനസ്സിലായത്. എന്താണെന്നോ? എന്നെ കാണാനില്ല.

ദേശാടനപുഷ്പം

"നീ ഡാഫോഡിൽസ് കണ്ടിട്ടുണ്ടോ ? " വള്ളുവനാടൻ കാറ്റ് വാകപ്പൂവിനെ എടുത്ത് മണ്ണിൽ വെക്കുന്നേരം ചോദിച്ചു ..

യുദ്ധഭൂവിലെ കവിത

എത്രയെത്ര കവിതകൾ അത്രതന്നെ കഥകളും

Latest Posts

error: Content is protected !!