പിൻവിളിക്കായ്
പ്രകൃതിയിൽ പക്ഷികൾ കളാകളാരവ
ശബ്ദമുയർത്തിയപ്പോൾ ഞാൻ കരുതി
അവർ വഴക്കടിക്കുകയാണെന്ന്
വാക്കടയാളങ്ങൾ
എനിക്കത്രയും പ്രിയപ്പെട്ട
കാടനക്കങ്ങളിൽ
ചുമ്മാ നടക്കാൻ,
എണ്ണിത്തീരാത്ത നക്ഷത്രങ്ങൾ
അന്ന് ഞാൻ
ഉമിക്കരിയുമെടുത്ത് ചെന്നെത്തിയ
മാവിൻ ചുവട്ടിലേക്ക്
ഇന്ന് ഞാൻ ചെന്നപ്പോൾ
അവിടെ മാവില്ല
തണലിനു പകരം
വെയിൽ വന്നിട്ടുണ്ട്
മുഖംമൂടികൾ
കുഞ്ഞുന്നാളിലേ
വാശിയായിരുന്നു,
വാവിട്ടു
കരഞ്ഞിട്ടുണ്ട് ഞാൻ,
ഒരു മുഖംമൂടി
വാങ്ങിക്കാൻ.
നാവ്
നാൽപതു
പടവാളുകൾ കൊടുത്താണ്
ഞാനിന്നലെ
നാലു നാക്കുകൾ വാങ്ങിയത്..
ഭ്രാന്തി
അവൾക്കു മുന്നിൽ അന്ന് ആദ്യമായാണ്
ഘടികാരസൂചികൾ പിന്നിലേക്ക് ചലിച്ചത്
അവളൊരു ദ്വീപായുയരുമ്പോൾ
അവളൊരു ദ്വീപാണ് --
ഭയം വിധിക്കപ്പെട്ടവർക്കും
ഭയപ്പെടുത്താൻ
ഒരുങ്ങിയിറങ്ങിയവർക്കും.
ഇനി
ഇനി നിഷ്ഫലം
മോഹവേണുവില്‍
ശ്രുതി പകര്‍ന്നീട-
ലെത്ര ദുഷ്കരം
ചെറുതല്ലാത്ത ഈ നിമിഷം
ഈ നിമിഷം ഒട്ടും ചെറുതല്ല,
ഇപ്പോൾ
ഞാനീ വരികൾ കുറിക്കുന്ന
ഈ നിമിഷം,
ചില പുസ്തകങ്ങൾ
ചില പുസ്തകങ്ങൾ അങ്ങനെയാണ്.
മനുഷ്യബന്ധങ്ങളെ ശക്തിപ്പെടുത്തി
അത്രമേൽ ആഴത്തിൽ പതിപ്പിച്ച്
















