ഊഴം

വെയിലിൽ നീണ്ടവരിയിൽ തളർന്നു നിൽക്കുന്നവരുടെ വരണ്ട ചുണ്ടുകൾ വിണ്ടുകീറുന്നു

കയറ്റം / ഇറക്കം

എഴുപത്തിരണ്ടിൽ എത്തിയിട്ടും തെക്കേമുറി രോണ്യേടത്തി വെയില്മൂക്കുംമുമ്പേ കുന്നിറങ്ങി വരും.

മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്

ഒരിക്കൽ വാക്കിന്റെ വിത്തും ഖലീൽ ജിബ്രാനും തമ്മിൽ കണ്ടു മുട്ടി. കവിതയെ ആറുമാസം ഗർഭം ധരിച്ച ഒരെഴുത്തുകാരി മരണപ്പെട്ടതിന്റെ അഞ്ചാംദിനമായിരുന്നു അപ്പോൾ.

വളപ്പൊട്ടുകൾ തേടി

വനദുർഗ്ഗാക്ഷേത്രത്തിന്റെ തെക്കേമൂലയിലെ വള്ളിപ്പടർപ്പ് നീയിപ്പോഴുമോർക്കുന്നുണ്ടോ?

പാതവക്കത്തെ വീട്

പാതയോരത്തെ വീട് എപ്പോഴും കൃത്രിമമായ ഒരു മൗനം ഒളിപ്പിച്ചു വെക്കും;

നടന്നുപോകാനുള്ള വഴികൾ

നടക്കാറില്ലെങ്കിലും വർണ്ണചിത്രങ്ങളിലെ നടന്നു പോകാനുള്ള വഴികൾ മോഹിപ്പിക്കുന്നതാണ്

ഒരേ വൈകുന്നേരം

ജോലിക്കാരി നത്തോലി വറുക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും നോക്കി ഉറപ്പുവരുത്തി ഇടക്കിടെ നന്നായി സ്വാദ്‌ നോക്കുന്നു.

പൊള്ളലേറ്റ സ്വപ്നം

തിരക്കുപിടിച്ച നഗരങ്ങളിൽ കരി പിടിച്ചൊരു മൂലയിൽ കുനിഞ്ഞിരുന്ന്

രണ്ടു പെണ്ണുങ്ങൾ

പ്രതീക്ഷകളുടെ മഴവെള്ളപ്പാച്ചിലിലാണ് കടലാസ്സുതോണികൾ മുങ്ങി മരിച്ചത്.

തയ്യൽപ്പീരീഡ്‌

നാലതിരുകളും ചുവന്ന നൂൽകൊണ്ടു തയ്ച്ച വെള്ളത്തുണിയിൽ തയ്യൽപ്പീരീഡ് നീ വരച്ചുതന്ന പനിനീർപൂവായിരുന്നു ഞാൻ വായിച്ച ആദ്യകവിത.

Latest Posts

error: Content is protected !!