ഇറക്കം
അഴുക്ക് തഴമ്പുകെട്ടിയ തറ
ഉരച്ചിളക്കി തുടച്ചപ്പോൾ
അകം ചില്ലുപോലെയായി.
വീടിപ്പോൾ തലകുത്തി നിൽക്കുന്നു
ആശയടക്കം
പ്രായമാകാൻ പോകുന്നു
പക്വത പേറേണ്ടിയിരിക്കുന്നു
സന്തോഷത്തിന്റെ ഉപമകളും രൂപകങ്ങളും
ദരിദ്രനായ കുട്ടിയുടെ-
കോലൈസ് പോലെയാണ്
എന്റെ സന്തോഷങ്ങൾ !
വീട്
കായൽ നികത്തിയാണ് വീട് വെച്ചത്.
അടിത്തറയിൽ
മാനത്ത്കണ്ണിക്കും
പ്രതിഷ്ഠാധിപതി
കള്ളിവെളിച്ചത്തായപ്പോൾ മുതൽ
നീ ഓർമയുടെ പൂമുഖത്താണ്.
ഇരുളകത്ത് നിന്നും എന്തോ
തട്ടി വീഴുന്ന പിടച്ചിൽ എഴുന്നേറ്റോടി,
ഡയറികളുടെ സാക്ഷ്യങ്ങൾ
ഭ്രാന്താശുപത്രിയുടേയും
തീവണ്ടി പാളത്തിന്റേയും മദ്ധ്യേ ,
ആകാശം നഷ്ടപ്പെട്ടുപ്പോയ അവന്
ഒരു കോപ്പ ഭ്രാന്ത് നുണയാൻ കൊടുത്തശേഷം
അവൾ ഒരു ട്രാഫിക്ക് ഐലൻഡായി മാറി
അയാൾക്ക് ദിശ കാണിക്കുകയാണ്,
തലതാഴുമ്പോൾ
മിണ്ടാട്ടങ്ങൾ
പലതും
വഴിമുട്ടിപ്പോയത്
മൊബൈലിലേക്ക്
തലപൂണ്ടതു കൊണ്ടായിരിക്കും.!
മഴപോലെയൊരു വീട്
ആ കുന്നിനു മുകളിൽ കാണുന്ന
വീട് എന്റേതാണ്
മഴപോലെയൊരു വീടായിരുന്നു എന്റേത്
അച്ഛനില്ലാത്ത വീട്ടിലെ കുഞ്ഞ്
അച്ഛനില്ലാത്ത വീട്ടിലെ
കുഞ്ഞുങ്ങളെ
ഉള്ളം കൊണ്ട് ഒന്ന്
തൊട്ടുനോക്കിയിട്ടുണ്ടോ ….!?
മരണം
ഒടുക്കമെന്ന് മുദ്രവെക്കുമ്പോഴും
പുതുതായെത്ര നാമങ്ങളും
വിശേഷണങ്ങളുമാണ്
















