ഒരു പെരുമഴക്കാലത്തെ ദീര്‍ഘനിദ്ര

ചാമ്പല്‍ നിറമുള്ള കൂണ് പോലെയായി ശരീരം. ആരുടെയൊക്കെയോ കരങ്ങള്‍ തൊട്ടു തലോടുന്നു കവിളുകളില്‍. വിരലുകളുടെ ചലനത്തില്‍ മരവിച്ച ശരീരം പതിയെ സംവേദനക്ഷമതയുള്ളതായി മാറുന്നു.

സ്ത്രീയേ, എനിക്കും നിനക്കും എന്ത്?

കാലത്തിൻറെ മണൽദേശത്ത്, വരണ്ട വിത്തിൽ വാക്കിൻറെ ജലം വീണ്, ഓർമ്മകൾ നാമ്പിട്ട അമ്മചോദ്യമെന്നിൽ പുഞ്ചിരി പരത്തി. വികൃതിച്ചിരി എന്നതാകും സത്യം. വർഷങ്ങൾ പഴക്കമുള്ള വിടലച്ചിരി.

ക്രാക്ക്

തനൂജ: അതെന്തു പണിയാ ചേച്ചി? നമ്മുടെ വീടിന്റെ ഇത്ര അടുത്തല്ലെ നവനീതിന്റെ കോളേജ്? എന്തിനാണ് ഹോസ്റ്റലിലും മറ്റും നില്കുന്നത്? ഇവിടെ, നമ്മുടെ ചെമ്പക പറമ്പ് തറവാടിൽ നിന്നു കൂടെ?

പോളിഗാമി

ഒന്നും അറിയാത്തത് പോലെ മുകളിലേക്ക് കയറിപ്പോയി. കുഞ്ഞ് ഉണർന്നിട്ടില്ലായിരുന്നു. മുറിക്ക് ഇന്നും ആ പഴയ മണം തന്നെയാണെന്നവൾ ഓർത്തു. അടച്ചിട്ടിരിക്കുന്ന ചില്ല് കൂടിനുള്ളിൽ സമാധിയടഞ്ഞ തന്റെ പുസ്തകങ്ങളിലേക്ക് അവൾ കണ്ണോടിച്ചു.

അപരനായ് മാറിയ അരവിന്ദൻ

“താൻ മീരാനെയ്യാറിന്റെ സലാം ബോബെ എന്ന സിനിമ കണ്ടിട്ടുണ്ടോ?” പിറകെ വരുന്ന ആഡംബര കാറിന് മറികടന്നു പോകാനുള്ള സിഗ്നൽ നൽകിക്കൊണ്ട് അരവിന്ദൻ ചോദിച്ചു.

മാൻമിസ്സിംഗ്

നാല് അല്ലേ അഞ്ച് ദെവസം. അതിനപ്പറം പോവത്തില്ല. കാട്ടില് ചെല കൂട്ടുകാരുണ്ട്. അവിടെ വാറ്റിയും കുടിച്ചും കെടക്കും

ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം

ചുമരിലേക്ക് ആണിയടിച്ചു കയറ്റുന്ന പോലെയാണ് സുമയ്ക്ക് തോന്നീത്. അവൾ കൈക്കൊണ്ട് മുടിയൊതുക്കി. തലയ്ക്കു മീതെ തെളിഞ്ഞു കത്തുന്ന ബൾബിലേക്കും പിന്നെ ഫാനിലേക്കും നോക്കി.

ദിവ്യബലി

മാട്രിമോണിയൽ സൈറ്റിലെ രണ്ട് അക്കൗണ്ടുകളായിരിക്കുമ്പോഴാണ് ഞങ്ങൾ പരിചയപ്പെടുന്നത്.

ചിറകടി ഒച്ചയും കാതോർത്ത്

പതിവുകളെയെല്ലാം തെറ്റിച്ചുകൊണ്ട് ആഞ്ഞുവീശിയ കാറ്റിലും മഴയിലും മദ്ധ്യാഹ്നം തണുക്കുകയും പതിവായി കേൾക്കുന്ന പഴയൊരു സിനിമപാട്ടിന്റെ നേർത്ത തലോടലും കൂടി ഒത്തുവരികയും ചെയ്തപ്പോൾ ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ മയങ്ങിപ്പോയത് കുഞ്ഞുവർക്കി അറിഞ്ഞില്ല.

പരേതൻ

പുട്ടു ചുട്ട മുറം ഒരു വശത്തേയ്ക്ക് ഒതുക്കി വച്ച്, അടുപ്പത്ത് തിളച്ചുമറിയുന്ന കടലക്കറിയേയും, മുട്ടക്കറിയേയും മാറി മാറി നോക്കി വെളുവൻ ഒന്നു നെടുവീർപ്പിട്ടു.

Latest Posts

error: Content is protected !!