Home Authors Posts by ജോയ് ഡാനിയേൽ

ജോയ് ഡാനിയേൽ

8 POSTS 0 COMMENTS
പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി. 'ഖിസ്സ' എന്ന പേരിൽ രണ്ട് കഥാസമാഹാരങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. പുക്രൻ ആദ്യ നോവൽ. 2021-ലെ പാം അക്ഷരതൂലിക കഥാപുരസ്‌കാരം ലഭിച്ചു.

അക്കരക്കഥകൾ

പ്രശസ്‌ത എഴുത്തുകാരൻ വൈശാഖൻ മാഷ് എഡിറ്റ് ചെയ്ത് ചിന്ത പുബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച കഥാസമാഹാരമാണ് 'അക്കരക്കഥകൾ'.

പുക്രൻ : അദ്ധ്യായം – 03

പുക്രനും മകനും മലമുകളിലെ കുടിലിനുപുറത്ത് ആകാശത്തെ താരകങ്ങളേയും, താഴ്വാരത്തിൽ ജനനസന്ദേശം അറിയിച്ചുപോകുന്ന കരോൾ സംഘങ്ങളേയും നോക്കിയിരുന്ന

സ്ത്രീയേ, എനിക്കും നിനക്കും എന്ത്?

കാലത്തിൻറെ മണൽദേശത്ത്, വരണ്ട വിത്തിൽ വാക്കിൻറെ ജലം വീണ്, ഓർമ്മകൾ നാമ്പിട്ട അമ്മചോദ്യമെന്നിൽ പുഞ്ചിരി പരത്തി. വികൃതിച്ചിരി എന്നതാകും സത്യം. വർഷങ്ങൾ പഴക്കമുള്ള വിടലച്ചിരി.

സാഹിത്യത്തിലെ ഓലച്ചൂട്ട് വെളിച്ചം

തൊട്ടവാക്കുകളും വരികളുമെല്ലാം മനോഹരമാക്കിയ എഴുത്തുകാരനാണ് പി.കെ.ഗോപി. കവിതയും ലളിതഗാനവും സിനിമാഗാനവും ഭക്തിഗാനവും ബാലസാഹിത്യവും അനുഭവക്കുറിപ്പും പ്രഭാഷണകലയും എല്ലാം ഒരേ അളവിൽ ആ എഴുത്തിൻറെയും വാക്കുകളുടെയും ഉപാസനയിൽ പുണ്യം നേടുന്നു.

പരാജിതരുടെ വിശുദ്ധഗ്രന്ഥം

കണ്മുന്നിൽ കാണുന്ന കാഴ്ച്ചകളുടെ നേരവതരണമാണ് പലപ്പോഴും എഴുത്തുകാരുടെ തൂലികയുടെ ശക്തിയും ശ്രോതസും. അത്തരമൊരു കാലിക പ്രസക്തമായ കാഴ്ച്ചയുടെ അക്ഷര ചിത്രമാണ് വെള്ളിയോടൻ രചിച്ച 'പരാജിതരുടെ വിശുദ്ധഗ്രന്ഥം' എന്ന നോവൽ.

അറ്റുപോകാത്ത ഓർമ്മകൾ

പത്തോളം താളുകളിൽ നിറഞ്ഞുനിൽക്കുന്ന 'പരശുരാമന്റെ മഴു' എന്ന ആ ഭാഗം നൽകുന്ന അലയടിയും പ്രകമ്പനവും പുസ്തകവസാനമുള്ള 'നർമ്മപർവ്വം' കഴിഞ്ഞാലും അവസാനിക്കില്ല.

നിനക്കുള്ള കത്തുകൾ

കേവലം 87 പേജുകൾ മാത്രമുള്ള പുസ്തകമാണ് ജിജി ജോഗിയുടെ നിനക്കുള്ള കത്തുകൾ. അതിൽത്തന്നെ എഴുപതോളം പേജുകളിൽ മാത്രമേ ജിജിയുടെ കത്തുകൾ ഉള്ളൂ. എങ്കിലും ഈ ചെറുപുസ്‌തകം ഹൃദയത്തോട് ഒരുപാട് പറ്റിച്ചേർന്നു നിൽക്കുന്നു. പ്രണയവും അതിൽ ചാലിച്ചെഴുതിയ വർണ്ണചിത്രങ്ങളും മാത്രമാണ് കാരണം.

ഒറ്റ വാക്കുമാത്രമുള്ള ഭാഷ

പ്രണയിനിയോടുള്ള പ്രണയപ്രളയത്തിന്റെ മദ്ധ്യേ ഉണ്ടാകുന്ന പ്രതിക്രിയയാണത്രേ പിണക്കം. പിണക്കവും പ്രണയവും ഒരമ്മ പെറ്റ മക്കളാണെന്നാണ് അവളുടെ മതം. ഓരോ പിണക്കത്തിനുശേഷവും ഡാം തുറന്നുവിടുന്നപോലെ പ്രേമം ആർത്തലച്ചു വരുമത്രെ. അങ്ങനെയാണ് നാം നമല്ലാതായിത്തീരുന്നത്.

Latest Posts

- Advertisement -
error: Content is protected !!