രണ്ടു കാമചാരികൾ

മൂന്ന് ഒൻപതാം നമ്പർ വീടിനെ ലക്ഷ്യമാക്കി നടക്കുന്ന ഹേമയും മൂന്നാം നമ്പർ ലക്ഷ്യമാക്കി നടക്കുന്ന മഹേഷും നെൽസൺ മണ്ടേല റോഡിൽ ‍ഇടക്കുവെച്ച് കണ്ടു മുട്ടി. അടുത്തെത്തിയപ്പോൽ ‍അയാൾ ചോദിക്കാതെ തന്നെ അവൾ ‍ പറഞ്ഞു. “പാലിതുവരെ കണ്ടില്ല....

​കുറുമ്പൻ റബ്ബർ തോറ്റേ

കഥ തുടങ്ങും മുൻപ്, ​മൂന്നാം ക്ലാസുകാരിയായ ഉമക്കുട്ടിയെ വാരിയെടുത്തൊരു ഉമ്മകൊടുത്ത് എല്ലാ എഴുത്തുകാരുടെയും വായനക്കാരുടെയും മുന്നിലേക്ക് കൊണ്ട് നിർത്തുകയാണിവിടെ. അവളുടെ കുഞ്ഞിക്കൈ കൊണ്ട് എഴുതിയ കുഞ്ഞൊരു കഥയോടൊപ്പം. ഈ കഥയ്ക്ക് പിന്നിൽ മറ്റൊരു...

അവസാനത്തെ സന്ദർശനം

അവരിരുവരും കടലിനഭിമുഖമായി, തിരകൾക്ക് ചേർന്നാണിരുന്നത്. തിരകൾക്ക് കാലുകളിൽ വന്ന് തൊടാവുന്നതത്രയും അടുത്ത്. കൃത്യമല്ലാത്ത ഇടവേളകളിൽ കടൽത്തിരകൾ അവരുടെ കാലുകൾ നനച്ചു കൊണ്ടേയിരുന്നു. ഇരുവരും കുറച്ച് നേരമായി ഒന്നും സംസാരിക്കുകയുണ്ടായില്ല. എന്നാൽ നിറഞ്ഞ മൗനത്തിനിടയിലും...

കടൽ ശംഖ്

അവള്‍ അവളിലേക്ക്‌ തിരിഞ്ഞു നോക്കി. എവിടെ, എപ്പോഴാണ് തന്നില്‍ മാറ്റങ്ങള്‍ നിറഞ്ഞത്‌. കേട്ട കഥകളും അനുഭവങ്ങളും വായിച്ചവയും ഒന്നും തന്നെ തന്റെ ജീവിതത്തിന്റെ സ്വച്ഛന്ദമായ ചലനങ്ങള്‍ക്ക് യാതൊരു മാറ്റവും സംഭവിപ്പിക്കാതെ, വര്‍ഷങ്ങളായ് പരിപാലിക്കുവാന്‍ തനിക്ക്...

നക്ഷത്രങ്ങളാൽ മുറിവേറ്റ രാത്രി

മലയാളിക്ക് പരിചിതമല്ലാത്ത മറ്റൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ച നെരൂദ, മോപ്പസാങ്, ലോർക്ക, റിൽക്കെ തുടങ്ങിയവരെ നമ്മൾ ചങ്ങമ്പുഴയെ പോലെയോ ഇടപ്പള്ളിയെ പോലെയോ ബഷീറിനെയോ എംടിയെ പോലെയോ വായിച്ചറിഞ്ഞത് തർജ്ജമകളിലൂടെയാണ്. ആ വിവർത്തനങ്ങളിൽ മുഖ്യ പങ്കുവഹിച്ച...

കുരു

മൂന്നു നിറങ്ങളില്‍ ജനാധിപത്യം എന്ന സ്റ്റിക്കറൊട്ടിച്ച ഓട്ടോറിക്ഷയില്‍ പൗരന്‍ വന്നിറങ്ങുമ്പോള്‍ പഴമക്കോട്ടങ്ങാടി വെളുത്തു തുടങ്ങുന്നതേയുള്ളൂ. കാലപ്പഴക്കത്തിന്റെ മുദ്രയുള്ള ഗ്ലാസുകളില്‍ കരണ്ടിയാല്‍ താളം പിടിച്ച് അറുക്കീസച്ചന്‍ ആദ്യത്തെ ചായക്കു കോപ്പുകൂട്ടുകയായിരുന്നു. പാര്‍ട്ടി ആപ്പീസിന്റെ വരാന്തയില്‍...

പനയപ്പള്ളിയിലെ ഒരു ചെഗുവര കാലം

പണ്ട്...  എന്നുപറഞ്ഞാൽ 199-92 കാലഘട്ടം. പണ്ടൊക്കെ എല്ലാ യുവാക്കൾക്കും ഡിഗ്രി ഒക്കെ കഴിഞ്ഞ് തൊഴിൽ രഹിതനായി അലയുന്ന ഒരു കാലഘട്ടമുണ്ടാകും.ഏതാണ്ട് അതേ അവസ്ഥയിലുള്ള തീഷ്ണയൗവ്വന കാലഘട്ടത്തിലെ കഥയാണ് ഇത്. അന്നൊക്കെ എൻറെ പ്രിയ സുഹൃത്ത് ഉണ്ണി...

ഗ്രേവ്‌ യാഡിലെ കുഞ്ഞൻ കുരിശുകൾ

കാഴ്ചമങ്ങിയ നീണ്ട വഴിയിലൂടെ ബ്യൂഗല്‍ ഫെര്‍ണാണ്ടസ് പള്ളിസെമിത്തേരിയിലേക്ക് നടന്നു. മഞ്ഞൊലിച്ചുനില്‍ക്കുന്ന മരങ്ങളില്‍ പൂക്കള്‍ ഇലകളോട് വല്ലാതെ ചേര്‍ന്നുനിന്നിരുന്നു. പൂക്കളില്‍ നിന്നും വമിക്കുന്ന ഒരു പ്രത്യേക സുഗന്ധം സെമിത്തേരിയാകെ പരിമളം പരത്തിയിരുന്നു. ബംഗ്ലാവില്‍ നിന്നും...

ബിഹാഗ്

സിന്ദൂരം മായ്ഞ്ഞു ചൂടടങ്ങിയ വാനം. വെള്ളയണിഞ്ഞ് ഒരു മരവിപ്പോടെ ഉറങ്ങാൻ ഒരുങ്ങുന്നതിനു മുൻപ്  പരന്നുതുടങ്ങുന്ന ഇരുട്ട്. അങ്ങിങ്ങായി തെളിഞ്ഞു തുടങ്ങുന്ന വിളക്കുകൾ. അന്തരീക്ഷത്തിലെ തണുപ്പിൽ ലയിച്ചു കിടക്കുന്ന രാത്രിയുടെ മണത്തിൽ സാമ്രാണിയുടെയും കർപ്പൂരത്തിന്റെയും...
അബു ഇരിങ്ങാട്ടിരി

മടക്കം

മൂത്തുവരുന്ന വെയിലിലൂടെ ഹോസ്പിറ്റലിൽ നിന്നും പുറത്തേയ്ക്കിറങ്ങി ഓട്ടോയിൽ കയറുമ്പോഴാണ് സുധാകരൻ കൊയ്ത്തക്കുണ്ട്‌ ഈ നഗരത്തിലെവിടെയോ ഉണ്ടല്ലോ എന്നോർത്തത്. അവനും കുറേക്കാലം ജീവിതത്തെ പ്രാകിക്കൊണ്ടും നരകിച്ചുകൊണ്ടും കൂടെയുണ്ടായിരുന്നു. ജോലിയില്ലാത്തപ്പോഴെല്ലാം വീട്ടിലേയ്ക്ക് ഓടിവന്ന് ഒരു സോമാലിയൻ...

Latest Posts

error: Content is protected !!