അടുത്തൂൺ

നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. തൊടിയിലെ കൂറ്റൻ വാകമരത്തിൻ്റെ നനഞ്ഞ ഇലച്ചാർത്തുകൾക്ക് ഇടയിലൂടെ സൂര്യപ്രകാശം അരിച്ചരിച്ച് ഭൂമിയിലേക്ക് എത്തുന്നതിന് ഇനിയും സമയമെടുക്കും.

രുചി

എരിഞ്ഞു തീർന്ന തീയുടെ തിരുശേഷിപ്പെന്നോണം അങ്ങിങ്ങായി ഉയരുന്ന കരിം പുകകൾ, തലങ്ങും വിലങ്ങും ഓടി തളർന്നു എന്ന് സൂചിപ്പിക്കും വിധത്തിൽ മുരൾച്ചയോടെ

സ്ത്രീയേ, എനിക്കും നിനക്കും എന്ത്?

കാലത്തിൻറെ മണൽദേശത്ത്, വരണ്ട വിത്തിൽ വാക്കിൻറെ ജലം വീണ്, ഓർമ്മകൾ നാമ്പിട്ട അമ്മചോദ്യമെന്നിൽ പുഞ്ചിരി പരത്തി. വികൃതിച്ചിരി എന്നതാകും സത്യം. വർഷങ്ങൾ പഴക്കമുള്ള വിടലച്ചിരി.

ടിപ്പിക്കൽ ചൈൽഡ്

പ്രെഗ്നൻസി ടെസ്റ്റ് സ്ട്രിപ്പിൽ കടും നിറത്തിലുള്ള രണ്ടു സമാന്തര രേഖകൾ തെളിഞ്ഞുവരുന്നത് സംഗീത നിസംഗതയോടെ നോക്കി നിന്നു.

ശലമോന്റെ വാക്യം

താഴ്ന്നിറങ്ങുന്ന പ്രണയത്തിന്റെ കോടമഞ്ഞ്. വിശാലമായ താഴ്വാരങ്ങൾ. ചുംബനങ്ങളുടെ പതിഞ്ഞ ഒച്ച കേൾക്കാം. കാതുകളിൽ കടിച്ചുകൊണ്ടുള്ള അവളുടെ കുസൃതികൾ.

മെറൂൺ

സാമൂഹ്യ മാധ്യമങ്ങളിൽ അഭിരമിച്ച് കണ്ണുകൾ കടച്ചിലെടുക്കാൻ തുടങ്ങിയപ്പോഴാണ് മൊബൈൽ താഴെ വെക്കാൻ തോന്നിയത്.

ഗ്രേവ്‌ യാഡിലെ കുഞ്ഞൻ കുരിശുകൾ

കാഴ്ചമങ്ങിയ നീണ്ട വഴിയിലൂടെ ബ്യൂഗല്‍ ഫെര്‍ണാണ്ടസ് പള്ളിസെമിത്തേരിയിലേക്ക് നടന്നു. മഞ്ഞൊലിച്ചുനില്‍ക്കുന്ന മരങ്ങളില്‍ പൂക്കള്‍ ഇലകളോട് വല്ലാതെ ചേര്‍ന്നുനിന്നിരുന്നു. പൂക്കളില്‍ നിന്നും വമിക്കുന്ന ഒരു പ്രത്യേക സുഗന്ധം സെമിത്തേരിയാകെ പരിമളം പരത്തിയിരുന്നു. ബംഗ്ലാവില്‍ നിന്നും...

നമ്പർ 245

ഇന്ന് 245-ാമത്തെ പ്രേമലേഖനമാണെനിക്കു കിട്ടുന്നത്. 244-ാമത്തെ വരെ വായിച്ചതിനു ശേഷം പൊട്ടിപ്പൊട്ടിച്ചിരിക്കുകയും, രണ്ടാവർത്തിവായിച്ച് അതുകത്തിച്ചുകളയുകയുമായിരുന്നുപതിവ്. കാരണം എല്ലാവരും എന്റെസൗന്ദര്യാരാധകരായിരുന്നു.

വാർത്തകൾക്കു പിന്നിൽ

“ന്റെ മോനിതൊന്ന് തിന്നിട്ട് ബെശപ്പ് മാറ്റിയാട്ടെ; ഞാനാ സരസൂന്റെ പൊരേല് പോയിവരുന്നതാ. ആശൂത്രീന്ന് അവര് രാവിലെതന്നെ വന്നു. ഈ കടലാസിലുള്ളതെല്ലാം ഞാനാടെന്ന് കണ്ടതാ. ഓരെ കാണാൻ നേതാക്കന്മാരൊക്കെ വന്നിട്ടിണ്ട്, ആ ചെക്കന് സമ്മാനം കൊടുക്കുന്നുണ്ട് പോലും”

സഹയാത്രികൻ

ഇന്നലെ കട്ടപ്പന വരെ പോയി, തിരികെവരുംവഴി കുമളി എത്തിയപ്പോൾ തന്നെ ലേശം ഇരുട്ടിത്തുടങ്ങിയിരുന്നു. ഭാഗ്യത്തിനു കോട്ടയം ബസ് സ്റ്റാൻഡിൽ കിടപ്പുണ്ടായിരുന്നു.

Latest Posts

error: Content is protected !!