കമീനോ സാൻറ്റിയാഗോ – 18
ഏകദേശം ഒരുമണിക്കൂറോളം വിജനതയിലൂടെയുള്ള നടത്തത്തിനൊടുവിൽ, തിരക്കുകളിൽനിന്നും ഒഴിഞ്ഞുമാറി നിലകൊള്ളുന്ന ഒരു പുരാതന ഗ്രാമത്തിൻറെ കവാടത്തിലേക്ക് പ്രവേശിച്ചു.
നൈലിൻ്റെ നാട്ടിൽ – 2
ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതാണ് ഗ്രേറ്റ് പിരമിഡ്. ഇതിന് യഥാർത്ഥത്തിൽ 482 അടി ഉയരമുണ്ടായിരുന്നു, പക്ഷേ മണ്ണൊലിപ്പും മിനുക്കിയ ചുണ്ണാമ്പുകല്ല് പാളികൾ നീക്കം ചെയ്തതും വഴി പിരമിഡിന്റെ ഉയരം 449 അടിയായി കുറഞ്ഞുവത്രേ.
കമീനോ സാൻറ്റിയാഗോ – 8
ഇളകിയ മണ്ണിൻറെ പതുപതുപ്പിന്മുകളിൽ കിടന്നതിനാലാകണം സാധാരണ ടെന്റ്ൽ ഉറങ്ങുമ്പോൾ ഉണ്ടാകുന്ന ശരീരവേദന തീർത്തും ഇല്ല. തുറസ്സിൻറെ വായുസഞ്ചാരമേറ്റുറങ്ങിയതിനാൽ ഉറക്കവും തൃപ്തികരമാണ്. സൂര്യനുദിക്കും മുൻപേ ഉറക്കമുണർന്നു. നിലാവെളിച്ചത്തിൽ കൂടാരം ചുരുട്ടി ഭാണ്ഡത്തോടൊപ്പം ചേർത്ത് റോഡിലേക്കിറങ്ങിയപ്പോൾ സമയം 6 :20
ചരിത്രത്തിന്റെ സിൽക്കു നൂലിഴകളാൽ നിർമ്മിക്കപ്പെട്ട ഒരിടം
“ഇതാണ് ഞങ്ങൾ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന എഴുത്തുകാരന്റെ പേരിലുള്ള സ്ട്രീറ്റ്” എറിക്ക പറഞ്ഞു. “ചിങ്ക്ഹിസ് സ്ട്രീറ്റ്, ഞങ്ങൾ കിർഗുകളുടെ അഭിമാനമായ കഥാകാരൻ ചിങ്ക്ഹിസ് ഐത്മറ്റോവവിന്റെ (Chinghiz Aitmatov) പേരിലുള്ള പാത”....
ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ – 8
കടലും കരയുമായി നിരന്തരമായ ഒളിച്ചു കളികൾ നടത്തുന്ന ഭൂവിഭാഗമാണ് അതെന്ന് അവിടെ നിരന്ന് കിടക്കുന്ന ചുണ്ണാമ്പുപാറകൾ സാക്ഷ്യം പറഞ്ഞു.
ഉദയസൂര്യൻ്റെ നാട്ടിലൂടെ – 6
ഇപ്പോഴും അപകടം ഒഴിഞ്ഞിട്ടില്ല. ഒരു വർഷം കുറഞ്ഞത് പത്തിരുന്നൂറുപേർ ഈ വനത്തിൽ മരണത്തിനു കീഴടങ്ങുന്നുണ്ട്. അവർ ഭൂരിപക്ഷവും ആത്മഹത്യ ചെയ്യുന്നതല്ലേ എന്നു വാദിച്ചാൽ പോലും ഒരു പ്രത്യേക സമയത്ത് ജീവിതം അവസാനിപ്പിച്ച ആത്മാക്കൾ വിഹരിക്കുന്ന കാട് എന്ന ചിന്ത ഒരു നിമിഷം പോലും ആ കാടിനുള്ളിൽ അതിജീവിക്കാൻ പ്രതിബന്ധമാണ്.
ഇന്ദ്രപ്രസ്ഥത്തിലൂടെ ! – 1
മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ശവകുടീരമാണിത്. ന്യൂ ഡൽഹിയിലെ കിഴക്കേ നിസാമുദ്ദീൻ പ്രദേശത്താണ് മുഗൾ വാസ്തുശൈലിയിലുള്ള ഈ കെട്ടിടസമുച്ചയം സ്ഥിതി ചെയ്യുന്നത്.
കമീനോ സാൻറ്റിയാഗോ – 15
പുറകിൽനിന്നും പതിഞ്ഞ സ്വരത്തിലുള്ള ആ വിളികേട്ട് ഞാൻ തിരിഞ്ഞുനോക്കി. പട്ടികൾ കുരച്ച വീടിന് തൊട്ടടുത്ത വീടിൻ്റെ ഗേറ്റിനുമുൻപിൽ ഒരു വയോധികൻ നിൽക്കുന്നു. അദ്ദേഹം എന്നെതന്നെയാണോ വിളിക്കുന്നത് എന്ന സംശയത്തോടെ ഞാൻ അദ്ദേഹത്തെ സൂക്ഷിച്ചുനോക്കി.
ചേരമാൻ പെരുമാളിെന്റെ നാട്ടിലൂടെ ഒരു യാത്ര- 5
വലിയ ചുണ്ണാമ്പുപാറകൾക്കിടയിലെ സ്വാഭാവിക ഗുഹകൾ ഇവിടെയുമുണ്ടായിരുന്നു. അതിനിടയിൽ സന്ദർശകർക്ക് കാഴ്ചകൾ കാണാനും വിശ്രമിക്കാനുമായി ചാരുബെഞ്ചുകൾ സ്ഥാപിച്ചിരുന്നു.
മുനൈ മുനമ്പിലെ ശംഖുകള്‍
എങ്ങോട്ട് എന്ന് പ്ലാന്‍ ചെയ്യാത്ത യാത്രകള്‍ കൊണ്ടെത്തിക്കുന്നത് പലപ്പോഴും പിന്നീട് അങ്ങോട്ട് തന്നെ യാത്ര ചെയ്യാനുള്ള ആവേശങ്ങളിലേക്കാണ്. ആരോടും പറയാതെ ഒരു ദിവസം ഓടിപ്പോകുന്നു എന്ന് തെറ്റായി വായിക്കപ്പെടാവുന്ന യാത്രകള്‍. എറണാകുളം കൊല്ലം...