ഗന്ധർവ്വന്മാരെത്തേടി (കിന്നർ കൈലാസയാത്ര – 2 )
സത് ലജിനു കുറുകെ നൂൽപാല യാത്ര. കിന്നർ കൈലാസ യാത്രയുടെ ബേസ് ക്യാമ്പ് റിക്കോങ് പിയോ (Reckong Peo) ആണെങ്കിലും അവിടെ നിന്നും രാംപൂരിലേക്കുള്ള റോഡിൽ പതിമൂന്ന് കിലോമീറ്റർ അകലെ പൊവാരിയിൽ നിന്നാണ് ശരിക്കുള്ള യാത്ര തുടങ്ങുന്നത്.
നാട്ടു പുരാവൃത്തങ്ങളുടെ ചരിത്രവഴികളിലൂടെ ഒരു യാത്ര…, കാക്കശ്ശേരി ഭട്ടതിരി സ്മാരകത്തിൽ
ഒരു കാറ്റുകാലത്തു തന്നെയായിരുന്നിരിക്കണം ഭട്ടതിരി നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടാവുക. ദശാബ്ദങ്ങൾ നീണ്ട അലച്ചിലിനെ പ്രതീകാത്മകമാക്കാൻ വേറെ ഏത് പ്രകൃതിശക്തിക്കാണ് കഴിയുക?
നൈലിൻ്റെ നാട്ടിൽ – 2
ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതാണ് ഗ്രേറ്റ് പിരമിഡ്. ഇതിന് യഥാർത്ഥത്തിൽ 482 അടി ഉയരമുണ്ടായിരുന്നു, പക്ഷേ മണ്ണൊലിപ്പും മിനുക്കിയ ചുണ്ണാമ്പുകല്ല് പാളികൾ നീക്കം ചെയ്തതും വഴി പിരമിഡിന്റെ ഉയരം 449 അടിയായി കുറഞ്ഞുവത്രേ.
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 5
ഇന്ന് കാര്യമായ ദൂരത്തിൽ കറങ്ങാനുണ്ടായിരുന്നില്ല. ചെറുതായി മഴ പെയ്തതൊഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായതുമില്ല.
മുനൈ മുനമ്പിലെ ശംഖുകള്‍
എങ്ങോട്ട് എന്ന് പ്ലാന്‍ ചെയ്യാത്ത യാത്രകള്‍ കൊണ്ടെത്തിക്കുന്നത് പലപ്പോഴും പിന്നീട് അങ്ങോട്ട് തന്നെ യാത്ര ചെയ്യാനുള്ള ആവേശങ്ങളിലേക്കാണ്. ആരോടും പറയാതെ ഒരു ദിവസം ഓടിപ്പോകുന്നു എന്ന് തെറ്റായി വായിക്കപ്പെടാവുന്ന യാത്രകള്‍. എറണാകുളം കൊല്ലം...
ചരിത്രത്തിന്റെ മുറിവടയാളങ്ങൾ / ജോർദാൻ
സൂര്യന്റെ അവശേഷിച്ച പ്രഭാവത്തിനു മീതെ രാത്രിയതിന്റെ പുതപ്പുവിരിച്ച് തുടങ്ങിയപ്പോഴേക്കും എട്ടു മണിയായി. ദൈർഘ്യമേറിയ പകലുകൾ മധ്യപൗരസ്ത്യ ദേശത്തെ വേനൽക്കാലത്തിന്റെ അടയാളമാണ്.
മേഘങ്ങൾ പുണരുന്ന മേഘമല
ചിന്നമണ്ണൂരിൽ നിന്ന് മേഘമലയിലേക്ക് തിരിഞ്ഞതിന് ശേഷമുളള വഴികളിലെ കാഴ്ചകൾ കണ്ണുകളെ കുളിരണിയിക്കും. വനമേഖലയിലൂടെയുള്ള ഹെയർപിൻ വളവുകളും കൊക്കകളും നിറഞ്ഞ സുന്ദരവും ഒപ്പം ഭീതിജനകവുമായ വഴിയിലൂടെയുള്ള റൈഡ് ഓർമ്മകളിൽ നിന്ന് മായില്ല.
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 6
ഇന്നത്തെ യാത്ര വളരെ ചെറിയ ദൂരത്തിൽ മാത്രം! പക്ഷെ വിലമതിക്കാനാവാത്ത അറിവും കാഴ്ചയും പകർന്നു തന്നൊരു യാത്ര.
ചാവി വന്ന വഴിയും യാത്ര പോയ കാറും
മുളങ്കാടിനും ഉണങ്ങിയമരങ്ങള്ക്കുമിടയില് നീലാകാശം ജലാശയത്തെ പ്രതിഫലിപ്പിച്ച ഒരു നിശ്ചല ദൃശ്യം. ആ ഒറ്റ പകൃതി ദൃശ്യം കൊണ്ടൊന്നുമാത്രം ഈ യാത്ര അര്ത്ഥപൂര്ണമാവുകയായിരുന്നു.
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട് ! – 2
കാസർഗോഡ് നിന്നും രാവിലെ 6 ന് ഇറങ്ങണമെന്ന് വിചാരിച്ചിരുന്നുവെങ്കിലും മഴ തടസമായി. മഴയെ അവഗണിച്ച് റെയിൻ കോട്ടും ധരിച്ച് ഇറങ്ങിയപ്പോൾ സമയം 7 കഴിഞ്ഞു.