ഞാനക്കുറൾ – 15
സേട്ടുവിന്റെ പള്ളിക്കുളത്തിലെ കുളിക്കടവിൽ നിന്നു മടങ്ങുമ്പോൾ ഇരവിക്കു റഹിയയെക്കുറിച്ചുള്ള സന്ദേഹങ്ങൾ പെരുത്തു.
അരുണിമ – 12
ഇരാവതിയുടെ തീരത്തെ ആ വഴി ആളും വാഹനങ്ങളും ഒഴിഞ്ഞ് വിജനമായിരുന്നു. വഴിയരികിലെ വാകമരങ്ങൾ ഇലയും പൂവും കൊഴിഞ്ഞ് വിരൂപങ്ങളായതു പോയ പോലെ. ആരുമില്ലാത്ത വഴി, ആരുമില്ലാത്ത നദി.
അരുണിമ – 4
അഞ്ചു നാളുകൾക്ക് അഞ്ഞൂറ് ദിവസങ്ങളുടെ അടുപ്പമാവുകയാണ് മുന്നിലിരിക്കുന്ന ഈ വൃദ്ധനായ മനുഷ്യൻ. നീരു വറ്റിയ കണ്ണുകളിൽ കരുണയുടെ ഉറവയുമായി ചേർത്ത് പിടിച്ചപ്പോൾ അറ്റുപോയ ജീവനാണ് തിരികെ വന്നത്.
രാജപുരത്തെ കൊലപാതകം -അദ്ധ്യായം-5
ഇൻക്വസ്റ്റ് നടപടികൾ തീർക്കുന്ന തിരക്കിലായിരുന്നു സാംസൺ. ഫോറൻസിക് , സയൻറിഫിക് ഉദ്യോഗസ്ഥരും ഡിപ്പാർട്ടമെന്റ് ഫോട്ടോഗ്രാഫറും എത്തിയിട്ടുണ്ട് . അവർക്ക് ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞ് കൊടുത്തു. ബോഡി പരിശോധന പൂർത്തിയായിട്ടും മരണപ്പെട്ടയാളുടെ ശരീരത്തിൽ പരിക്കുകളൊന്നും കാണപ്പെട്ടില്ല.
കെണിയിൽപ്പെട്ട മാണിക്കം
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 21
മാണിക്കം പതിയെ കണ്ണ് തുറന്നു. തല നല്ല പോലെ വേദനിക്കുന്നുണ്ട്. കൺപീലികളില്‍ നിന്നും മുഖത്തേക്ക് ചോര ഇറ്റ് വീഴുന്നുണ്ട്. വേട്ട മൃഗങ്ങളെ കെട്ടുന്നത് പോലെ കൈകളും കാലുകളും...
ഞാനക്കുറൾ – 10
കണ്ണുകുത്തു പുരയിലേക്ക് ഒരു അതിഥി വല്ലപ്പോഴും വന്നുകയറി. എല്ലാം അയ്യാത്തൻ കണ്ടെത്തി പറഞ്ഞുവിടുന്നവരാണ്. കണ്ടും കേട്ടും അറിഞ്ഞും വരുന്നവരുമുണ്ട്.
കാട്ടുകൂട്ടത്തില്‍ ചേരിതിരിവ്
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 9
കാട്ടുകൂട്ടത്തില്‍ പതിവില്ലാത്തൊരു നിശ്ശബ്ദത പരന്നിരുന്നു. മൃഗങ്ങള്‍ രണ്ടു ചേരിയായി തിരിഞ്ഞിരിക്കുന്നു. വലിയവര്‍ എന്ന് പറയുന്ന വേട്ടക്കാരായ മൃഗങ്ങളും അവരെ പിന്തുണക്കുന്നവരും ഒരു വശത്ത്. കാടിനെ രക്ഷിക്കണമെന്നുള്ളവര്‍ മറുവശത്ത്....
ഞാനക്കുറൾ : ഭാഗം – 1
പയ്യെപ്പയ്യേ കണ്ണുകൾക്കു മുന്നിൽ ഭൂമിക വ്യക്തമായി വന്നു. എന്തെങ്കിലും ഉണ്ട് എന്നു പറയാൻ പ്രത്യേകിച്ച് ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ അതെല്ലാം വെയിലിൽ മറഞ്ഞുനിൽക്കുകയായിരിക്കണം.
രാജപുരത്തെ കൊലപാതകം -അദ്ധ്യായം-6
മരണപ്പെട്ടതാരെന്നറിയില്ല. കൊന്നതാരെന്നറിയില്ല. വാർത്തകളും വർത്തമാനങ്ങളുമായി രാജപുരം കൊലക്കേസ് എല്ലായിടവും നിറഞ്ഞു. ആ കുടിയേറ്റ ഗ്രാമത്തിൽ പറയത്തക്ക കുറ്റവാളികളാരും തന്നെയുണ്ടായിരുന്നില്ല.
ആമക്കിളവന്‍ പറഞ്ഞ കഥ
ബുച്ചിബൂബൂ നോവൽ അദ്ധ്യായം 3
കാട്ടുയോഗത്തില്‍ ഓരോ മൃഗവുമെത്തുന്നത് അക്ഷമയോടെ നോക്കി നില്‍ക്കുകയായിരുന്നു ബുച്ചി.ബൂബൂ കൂട്ടുകാരുടെ കൂടെയാണ്.
പെട്ടന്ന് അവന്റെ മുഖം തെളിഞ്ഞു. അവന്‍ പ്രതീക്ഷിച്ചിരുന്ന ആളെ അവന്‍ കണ്ടു. പതുക്കെ ഇഴഞ്ഞു വരികയാണ് ആമക്കിളവന്‍....














