ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ ഒരു യാത്ര -3
താഴ്‌വാരങ്ങൾ വിട്ട് മുന്നോട്ട് നീങ്ങി, കയറ്റം കയറിത്തുടങ്ങി. ഇരുവശത്തും അനന്തമായി പരന്നു കിടക്കുന്ന മരുഭൂമിക്കാഴ്ചകൾ മാത്രം. പേടിപ്പിക്കുന്ന രണ്ടു വരി പാതയാണ് മുന്നിൽ കണ്ണെത്താ ദൂരത്തോളം. ഒരു വശത്ത് മലനിരകളാണെങ്കിൽ മറുവശത്ത് അഗാധഗർത്തങ്ങളും കുഴികളും നിറഞ്ഞ മണൽപ്പരപ്പ്.
നൈലിൻ്റെ നാട്ടിൽ – 3
എനിക്ക് ജീവിതമുള്ള കഥകൾ കേൾക്കാനാണിഷ്ടം. ഞാൻ കഥകൾക്കു പിന്നാലെ പോകുന്നു. ഇന്നൊരു പുതിയ ദിവസമാണ്, അലക്സാണ്ട്രിയയിലെ കാഴ്ചകൾ കാണാനൊരു മനോഹരമായ പ്രഭാതം കൂടി.
ഗന്ധർവ്വന്മാരെത്തേടി (കിന്നർ കൈലാസയാത്ര – 4 )
അല്ലെങ്കിൽ തന്നെ, മഹാദേവ സന്നിധിയിലേക്ക് ഒരുങ്ങി ഇറങ്ങുക എന്നതിൽ തീരുമല്ലോ ഭക്തൻ്റെ കർത്തവ്യം. പിന്നെ അയാൾക്ക് ദർശനം നൽകി സുരക്ഷിതമായി മടക്കി അയക്കുക എന്നത് ദേവദേവൻ്റെ ഉത്തരവാദിത്തമാണ്.
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! : 8
ഉച്ചയോടു കൂടി ലെഗരേ വിട്ടു. അതിന് മുമ്പ് ജയ് കംഫർട്ട്സ് മാനേജർ പുനീതിനെക്കൊണ്ട് മൊബൈലിൽ അഞ്ചാറ് പടവും വീഡിയോയും എടുപ്പിച്ചു.
ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ ഒരു യാത്ര – 4
മരുഭൂമിയിലൂടെയുള്ള യാത്ര തുടർന്നു. ഒട്ടകങ്ങളും ഉച്ചമയക്കത്തിന്റെ ആലസ്യത്തിലായിരുന്നെന്ന് തോന്നി മടി പിടിച്ചുള്ള അവരുടെ നില്പ് കണ്ടപ്പോൾ. സലാലയിലെ മരുഭൂമിയുടെ നടുവിലൂടെ യാത്ര ചെയ്യുന്നതിനിടെ കാണാനാവുന്ന മറ്റൊരു കാഴ്ചയാണ് നിത്യഹരിത താഴ്വാരമായ വാദി ദർബാത്ത് (Wadi Darbat).
കാശി – സന്ദർശകരെ തിരിച്ചു വിളിക്കുന്ന മൃത്യുവിന്റെ നഗരി
ലോകത്തിൽ ഏത് ദേശത്തിനും ഒരു കഥ പറയാനുണ്ടാവും. ചിലപ്പോൾ ചില ദേശത്തിന് ഒന്നിലധികം കഥകൾ. വാരണാസിയിൽ, അതിനു മൂന്നു പേരുകൾ ഉള്ളത് പോലെ ഈ ദേശത്തിന് അതിന്റെ ഓരോ മൺതരിയിലും ഒരു കഥ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
നാട്ടു പുരാവൃത്തങ്ങളുടെ ചരിത്രവഴികളിലൂടെ ഒരു യാത്ര…, കാക്കശ്ശേരി ഭട്ടതിരി സ്മാരകത്തിൽ
ഒരു കാറ്റുകാലത്തു തന്നെയായിരുന്നിരിക്കണം ഭട്ടതിരി നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടാവുക. ദശാബ്ദങ്ങൾ നീണ്ട അലച്ചിലിനെ പ്രതീകാത്മകമാക്കാൻ വേറെ ഏത് പ്രകൃതിശക്തിക്കാണ് കഴിയുക?
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 9
രാവിലെ കുറച്ച് നേരം മടി പിടിച്ച് കിടന്നു.
7 മണിക്ക് മുമ്പേ തന്നെ എണ്ണ മസാജ് ചെയ്യുന്നതിനായി, അപ്പോഴേക്കും ഞാനുമായി നല്ല സൗഹൃദത്തിലായിക്കഴിഞ്ഞ ആന്റണി എത്തി.
ചാവി വന്ന വഴിയും യാത്ര പോയ കാറും
മുളങ്കാടിനും ഉണങ്ങിയമരങ്ങള്‍ക്കുമിടയില്‍ നീലാകാശം ജലാശയത്തെ പ്രതിഫലിപ്പിച്ച ഒരു നിശ്ചല ദൃശ്യം. ആ ഒറ്റ പകൃതി ദൃശ്യം കൊണ്ടൊന്നുമാത്രം ഈ യാത്ര അര്‍ത്ഥപൂര്‍ണമാവുകയായിരുന്നു.
ഉക്രെയിനിലേക്കൊരു അവിചാരിത യാത്ര അഥവാ മരണമുഖത്തു നിന്നും ജീവിതത്തിലേക്കുള്ള യാത്ര – 1
എൻ്റെ ചിന്തയിൽ ചെർണോബിൽ എന്ന വിഷയം ആദ്യമായി കടന്നു വന്നു. ഇതിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. എന്നിരുന്നാലും, ഞാൻ കൂടുതൽ ശ്രദ്ധിക്കുകയോ താൽപ്പര്യം കാണിക്കുകയോ ചെയ്തില്ല അത്രകാലവും. അന്നു രാവിലെ പ്രഭാതഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ചെർണോബിലിനെക്കുറിച്ച് ഒരു നീണ്ട ചർച്ച നടന്നു.