സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -28

കാറ്റ് വിത്തിനെ വിളിക്കുന്നു ; അതിനെ ചിറകുകളണിയിക്കുന്നു.

സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -27

പാട്ടിൻറെ ഉച്ചസ്ഥായിയിൽ ഗായകന് ചുവടു തെറ്റുമ്പോൾ പാട്ട് മരിക്കുകയാണ്.

സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -26

നിഷ്കളങ്കമെന്നു തോന്നിക്കുന്ന സങ്കീർണമാം ഒരവയവം. അതാണു മതം.

സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -25

നെയ്ത്തുകാരന്റെ വിരലുകളിലാണ് വസ്ത്രത്തിന്റെ സൗന്ദര്യം. അതുപോലെ

സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -24

പ്രാർത്ഥനയുടെ പൂക്കളാകുന്നു സുഖം.

സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -23

ഒരു വിളക്ക് കത്തിക്കുന്നതിനോളം ധന്യമായ മറ്റൊരു പ്രാർത്ഥന ഇല്ലെന്നിരിക്കെ, വൃഥാ മന്ത്രങ്ങൾ ചൊല്ലുന്നതെന്തിന്?

സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -22

സംഗീതം പഠിപ്പിച്ച അധ്യാപികയെ നീയോർക്കുന്നുണ്ടോ ?

സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -21

ചിന്തകളാൽ നിങ്ങളുടെ ജീവിതത്തെ വലംവച്ചു കൊണ്ടേയിരിക്കുക

സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -20

നീ കൂർക്കം വലിച്ചുറങ്ങുന്ന കൂട് ഏകാന്തത എന്ന ചില്ലയിലാണെങ്കിൽ ഹാ, കഷ്ടം !

Latest Posts

error: Content is protected !!