വിശപ്പിന്റെ കൊടി

പേര് ചേർത്തൊരു കാര്യം പറയുന്നത് കഞ്ഞി വാർക്കുന്നതുപോലെത്തന്നെ.

അപ്രത്യക്ഷമാകുന്ന ചിത്രങ്ങൾ

കുമ്മായമടർന്ന ചുമരിൽ ആണിയില്‍ തൂങ്ങികിടക്കുന്നുണ്ട് ഫ്രെയിം ചെയ്ത ചിത്രങ്ങൾ കറുപ്പിലും വെളുപ്പിലുമുള്ളത്

പേടി

ടൽ തീരങ്ങളിൽ പോകാൻ എനിക്ക് പേടിയാണ് അഭയാർത്ഥികൾ കയറി

അപ്പത്തരി

കുട്ടിക്കാലത്ത് അമ്മ തരുന്ന വെണ്ണബിസ്ക്കറ്റുകള്‍ ചായയില്‍ മുക്കിത്തിന്നുമായിരുന്നു.

തണൽ

ജാനകീ .... അവനെ ഗൗതമൻ എന്നാദ്യം വിളിച്ചത് നീയായിരുന്നില്ലേ?

ഹൃദയം

ദേശദേശാടനങ്ങളിൽ പ്രാണൻ്റെ പ്രാക്തനശ്രുതി തൊട്ട കാലങ്ങളിൽ

ഇമോജികൾ പറയുന്നത്

ആർക്കൊക്കെയോ വേണ്ടി മൊബൈലുകളുടെ ഇടനാഴികളിൽ ഉപേക്ഷിക്കപ്പെടുന്നവർ... ഇമോജികൾ..

ഒറ്റപ്പന

നിൽക്കൂ .. എന്നിലേക്ക്‌ നടക്കരുത് അടർന്നു പാറുന്ന വെയിൽ വഴികൾക്ക്, കണ്ണിപ്പെടാനാവാത്തത്ര ദൂരമുണ്ട് എന്നിലേക്ക്‌.

കവിതയുടെ കാല്‍വരി (ലൂയിസ് പിറ്ററിന്)

കവിതയുടെ കാല്‍വരിയിലേക്ക് സ്വന്തം കുരിശുമെടുത്ത് വേച്ചു വേച്ച് നടന്നവന്‍.

കുരിപ്പ്

ഞങ്ങൾ കുട്ടികൾക്ക് അതിനെ പേടിയില്ല. ഞങ്ങളെ നോക്കി എല്ലാരും പറഞ്ഞു: "കുരിപ്പുകള്,

Latest Posts

error: Content is protected !!