മയിൽപ്പീലിക്കണ്ണുകൾ
എവിടെയെൻ മയിൽപ്പീലിത്തണ്ടുകൾ ...?
കാറ്ററിയാതെ... കനവറിയാതെ ...
ഞാനൊളിപ്പിച്ചുവച്ചയെൻ
പുനർനിർമ്മിതി
നാലതിർ കണ്ടു നിൽക്കുന്ന പ്രാണനിൽ-
നീറിനിൽക്കും നിരാശയാം കോമരം
സ്നേഹത്തിന്റെ തിരുശേഷിപ്പുകൾ
എന്റെ ഇമയിതളിൽ
ഇപ്പോഴും പറ്റിയിരിപ്പുണ്ട്
പ്രണയം ചോരുന്ന
നിന്റെ രണ്ടുമ്മകൾ
മടങ്ങി പോകുമ്പോൾ
തൃപ്തമാം മാനസമൊട്ടുമില്ലാതെ
തപ്തശരീരമശേഷമില്ലാതെ
സന്നാഭ സന്നിഭ ജന്മമുപേക്ഷിച്ച്
സന്താപമോടെ മടക്കം നിനയ്ക്കുന്നു.
കർഷക വീരഗാഥ
പറവയിലും പ്രാണിയിലും
പൂവിലും പുഴുവിലും പൂമ്പാറ്റയിലും
എന്നിലും നിന്നിലും
ഗന്ധർവ്വരാവുകൾ
എന്റെ സ്വപ്നങ്ങളുടെ താഴ്വരയിൽ
ചിത്രശലഭങ്ങളായി കൂടുകൂട്ടി
ഞാനുറങ്ങുമ്പോൾ…., നീ ഉണരും.
പന്ത്രണ്ടാമത്തെ അധ്വാനം
ഇത് സെർബറോസ്....
കൂർത്ത ദ്രംഷ്ട മുനകളാലവൻ
പച്ചമാംസം കീറിയെടുക്കവേ
ചെറിയ ലോകം വലിയ ഞാൻ
ഞാനും അവളും ഒന്നിച്ചിരിക്കുമ്പോൾ
ഇനിയുമൊരാളെ ഉൾക്കൊള്ളാനാകാത്തത്ര ചെറുതാണീ ലോകം
ദൈവദുഃഖം
എന്റെ ദുഃഖം കേൾക്കണമേയെന്ന്
മനമുരുകി പ്രാർത്ഥിച്ചപ്പോഴാണ്
എന്നെക്കുറിച്ചുണ്ടായിരുന്ന
മരപ്രഭു
നമ്മൾ മറന്നുപോയതാണീ മരച്ചുവടുകളെ...
കടന്നുപോയതാണീ കിളിപ്പാട്ടുകളെ...
















