നിമീലിത
അറപ്പിന്റേയും വെറുപ്പിന്റേയും
വാക്കുകൾക്കിടയിൽ കിടന്ന്
വഴിയിലവസാനം
ഒരു ദിവസം നിന്നെയും
വിട്ടു പോകും.
നാടും വീടും പേരും വേരുമു-
പേക്ഷിച്ചിങ്ങനെ നടന്നുനീങ്ങും.
ഒണക്കച്ചന്റെ കൃഷിപ്പുസ്തകം
തെക്കേക്കേകണ്ടത്തിലെ പുളീന്റെ കൊമ്പത്ത്
കാക്കകരയാൻ തുടങ്ങുമ്പോള്‍
ഒണച്ചൻ
വയലിലേക്കിറങ്ങുന്നു.
മൂന്ന് കവിതകൾ അഥവാ വ്യഥകൾ
വയലിൽ അന്ന് കേട്ട അവസാനത്തെത്തവളയുടെ
കരച്ചിലിന്റെ അർത്ഥം...
എനിക്ക് മനസ്സിലായില്ലായിരുന്നു.
ഇലകൾ പറയുന്നത്
നിലാവ് പുലരുമ്പോൾ
കാതോർത്താൽ കേൾക്കാം
ഇലകളുതിർക്കും സാന്ദ്രമർമ്മരം
പ്രമേഹത്തറവാട്
ചരകൻ്റെ കാലത്തേയിവിടുള്ളതത്രേ
മധുരത്തിൻ പര്യായമായ വീട്
നിദ്രയിലേയ്ക്ക് എഴുന്നേൽക്കുമ്പോൾ
രാവിന്റെ ഇരുണ്ടചാരം
പുലരിയുടെ മഞ്ഞൾനിറവുമായി
കലരുന്ന നേരം.
ചില ഹൈക്കു ചോദ്യങ്ങളും അവയ്ക്കുള്ള സെൻ മറുപടികളും
ഒന്നു നിൽക്കൂ..
നിൽക്കുക അസാധ്യം
ഒഴുകുക
ഇര
തവള ഒരു പാവം.
കടന്നുപിടിക്കുന്നവരെ
എതിരിടാൻ
മൂർച്ചയുള്ള പല്ലുകളില്ല
അമ്മയും കുട്ടിയും
ഞാൻ കുട്ടിയും
അവളമ്മയായും മാറുന്ന
ദിനങ്ങളാണിപ്പോൾ.
















