ചില മരണങ്ങൾ
ഒരു തുള്ളി ചോര ചിന്താതെയും,
ഒരു വാക്കുപോലും മിണ്ടാതെയും,
വൃത്തം
ഒരു ബിന്ദുവിൽ തുടങ്ങി
അവിടെ തന്നെയെത്തുന്ന
വൃത്തമാണിന്നെൻ്റെ ജീവിതം.
അകക്കടലുകൾ
ഓരോ മനുഷ്യരും
ഓരോ അകക്കടലുകളാണ്.
ചില്ല്
വെളിച്ചം വളച്ചും തലോടിയും
മഴവില്ലാട തന്ന് പുൽകി നിൽക്കും
ഭയം
എൻ്റെ കണ്ണുകളിലേക്കൊന്ന്
നോക്കാമോ ?
വീണു പോയ ബാല്യം
തുമ്പീ നിനക്കൊന്നു പോയ് വരാമോ
പണ്ടു ഞാൻ കളിച്ചുള്ള മാഞ്ചുവട്ടിൽ
പോവാം പോവാം
പകലിൻ ചിതകെട്ടതിൽ
കുറുക്കന്മാർ
വെയിലെല്ലു മാന്തും
നരകയാമത്തിൽ
കാവ്യദംശനം
ഇരുട്ടും വിഷാദവും
കലിതുള്ളി പെയ്യുമ്പോഴാണ്
പാസ്സ്‌വേർഡ്
പൂട്ടിയ വാതിലിനപ്പുറമാണ്
നിങ്ങൾ കാംക്ഷിക്കുന്ന ലോകം
ദുബായ് ബാഗിലെ ഉറുമ്പ്
താഴെ ഭൂമിയിപ്പോൾ
നീലിച്ചു മയങ്ങുന്ന പെണ്ണ്.
















