ലേബർ റൂമിലുമെന്നിലും മഴ പെയ്യുന്നുണ്ട്

രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടി ദാർശനിക വ്യഥയറിഞ്ഞ് മഹാപ്രളയം താണ്ടിയ ഗതികെട്ട രണ്ടു പേർ.

ഒടുവിലത്തെ സാറ്റുകളി

നിലാവില്ലാത്തൊരു രാത്രിയിൽ നമ്മളൊരുമിച്ചുള്ള യാത്രയ്ക്കായി നീ നീളമുള്ളയൊരു കറുത്ത വരവരച്ചു,

നിന്നോടു മാത്രം

പെങ്ങളേ, ഞാനിപ്പൊഴും ജീവിച്ചിരിപ്പുണ്ട്. നിൻ്റെ കണ്ണുനീർ വീണിടത്തു നിന്നും വിണ്ണുകാക്കുന്നവൻ്റെ കരുണ തേടി,

ഞാനൊന്നെഴുതിത്തുടങ്ങുമ്പോൾ…

ഒളിച്ചുവച്ചയൊരക്ഷരത്തിന്റെയാത്മാവിൽ ഞാനെന്നെയെഴുതിച്ചേർക്കട്ടേ!

ആ മഴ ഞാൻ പേക്കിനാവിൽ നനയാതെ കാണുന്നു

തെരുവിൽ ഉന്മാദിയായ നഗരം പോക്കുവെയിൽ കക്കുമ്പോൾ തൊണ്ടയിൽ കുരുങ്ങി രാത്രി വൈകുന്നു,

സമയബിന്ദുവിൽ അവരും നമ്മളും

‘തീരുമാനിച്ചാൽ മറ്റെന്തിനേക്കാളും എളുപ്പം' എന്ന് പറഞ്ഞ് മുന്നേ പോയവർ

മണം

പട്ടരുടെ ഷാപ്പിലേ പട്ടച്ചാരായത്തിൻ്റെ കറക്കുന്ന വെറുക്കുന്ന മണമായിരുന്നു മാമന്.

പെണ്ണു കായ്ക്കുന്ന മരങ്ങൾ

മഞ്ഞുതുള്ളി തുളുമ്പുന്ന പുൽക്കൊടികൾതൻ വേരടർത്തി കണ്ണെഴുതി പുലരി വന്നു, രാവുപോയ വഴിയിലൂടെ പുലരി വന്നു.

മഴവില്ല് വിരിഞ്ഞപാത

നീ കടന്ന് പോകുന്ന പാതയോരത്തു മരങ്ങളും, പക്ഷികളും തൊട്ടേ, തൊട്ടില്ല കളിക്കുന്നത് നോക്കി നിൽക്കുന്ന ഒരു വൈകുന്നേരം

ഇരുട്ടാണ് ചതിച്ചത് ….

അമ്മേ പൊറുക്കണേ ഇരുട്ട് ചതിച്ചതാണെന്റെയമ്മേ …. ഇരുട്ടിന്റെ ചില്ലകൾ കൊഴിച്ചിട്ട തണൽ മറ

Latest Posts

error: Content is protected !!