അവളുടെ കത്തുകൾ
അവളുടെ കത്തുകളിൽ,
കണ്ണുനീരുണങ്ങിയ പാടുകൾ.
അക്ഷരങ്ങളിൽ,
കൃഷ്ണമണികളുടെ തിളക്കം.
വിഷുക്കനവ്
വിഷുവെനിക്കേറ്റം പ്രിയംപകർന്നോൾ
മേടമടിയിൽ പുലർന്നു പൂക്കാലമായോൾ
കൊഴിയുന്ന കാലക്കറുപ്പിനെനീക്കിയോൾ
വരുംകാലമേറ്റം നിറവുതന്നോൾ..
തെരുവിന്റെ ശവപ്പാട്ട്
ഒറ്റ മുറി വീടിന്റെ
വിശാലതയിൽ,
പരസ്പരം വരിഞ്ഞുമുറുകിയ
കൈകൾക്കിടയിൽ കിടന്ന്
വിയർപ്പ് തുള്ളികളെ
ദാഹജലമാക്കി മാറ്റിയ
കാഴ്ചയില്ലാത്ത കാലം
കണ്ണുണ്ടെന്നാകിലും
കാഴ്ചകൾ കാണുവാൻ
കണ്ണാടിപോലൊരു
മനസ്സുമുണ്ടാവണം
താജ് മഹൽ
യമുനയിലെ നീലജലത്തിന്റെ
ഓളങ്ങള്‍ കലപിലകൂട്ടുമ്പോള്‍
ഞാൻ
മുംതാസിനെപ്പറ്റി ചിന്തിച്ചു
അഭയാർത്ഥിയുടെ കുപ്പായം
നിഴൽ വീണ
അപരിചിതമായ പുറമ്പോക്കിൽ
കാറ്റ് കുടഞ്ഞു വിരിച്ചു
മൺതരിപ്പായ.
തിരക്ക്
ബാക്കി വെച്ചേക്കണം
എന്നും, കുറച്ചു തിരക്കിനെ !
എങ്കിലെ ജീവിതത്തിന്
ഒരു,ഷാറുണ്ടാകൂ
പ്രണയത്തെക്കുറിച്ച് മൂന്ന് കവിതകൾ
അലരികൾ നിറംകൊടുത്തൊരു
സായന്തനത്തിലാണ് ആദ്യമായ്
അറിഞ്ഞത്.
പ്രണയം എന്ന ഒരൊറ്റവാക്കിന്റെ
ഉച്ചാരണത്തിൽ
അന്നുവരെ നിലനിന്ന
വളർത്തുമൃഗങ്ങൾ
ഒരാൾ വീട്ടിൽ
കഴുതയെ വളർത്തുന്നു ..
അത് പത്രം ഗേറ്റിൽ നിന്നും
ഉമ്മറത്തെത്തിക്കുമെന്നും
കട്ടൻ ചായയിലേക്ക്
കരുതി വെക്കപ്പെടുന്ന ഉയിര്‍പ്പുകള്‍
ഇടറി വീണൊരെന്‍ ദേഹബോധങ്ങളില്‍
ഇനിയുമേതോ കുരിശിന്റെ ബാക്കികൾ..
















