ഡ്രാക്കുളപ്രഭു

കൊട്ടുവണ്ടി*യിൽ, എന്നോ നിറച്ച മണ്ണുമായ് ഡ്രാക്കുളപ്രഭുവിതാ നില്ക്കുന്നുണ്ട് മുന്നിൽ !

മൂന്ന് കവിതകൾ

നമുക്ക് നമ്മളെ വേണ്ടാതാകുമ്പോൾ ഒരാളെങ്കിലും വേണം മുറുക്കെയൊന്നു കെട്ടിപ്പിടിക്കാൻ,

മറവിയുടെ കൊടിൽ

തന്റെ ഉറക്കഗുളികകൾ തീർന്നയന്ന് മാർസെലോവിന് അതികഠിനമായി വിശന്നു. രണ്ടു വർഷത്തോളമായിരുന്നു അയാൾ ഭക്ഷണം കഴിച്ചിട്ട്!

എല്ലാമാണത്

ചില വാക്കുകൾ തുലാവർഷത്തിൽ തലത്തല്ലി കരഞ്ഞുകൊണ്ട് കണ്ണീർപൂക്കളൊഴുക്കുന്ന മഴ പോലെ.

പുലരിയിൽ

ഉമ്മറത്തു നിന്നുഞാൻ കിഴക്കു നോക്കുമ്പം ഉറക്കറവാതിൽ തുറന്നു നോക്കുന്നു പുലരിയാം പെണ്ണ്

കൗമാരം

ഉന്മേഷത്തിന്റെ അത്യുന്നതങ്ങളിൽ വിരാജിച്ച് ഉന്മാദത്തിന്റെ മനസ്സാഴങ്ങളിൽ നങ്കൂരമിടും

മഞ്ചാടി

മനസ്സിൻ മണിചെപ്പിലൊരു മഞ്ചാടി മരവും പഞ്ചാര മണൽത്തിട്ടയും പൊഴിയും മണിയും

ചരിത്രം

ചരിത്രം ചിലതൊക്കെ അടിച്ചു പരത്തി മറ്റു ചിലത് വലിച്ചുനീട്ടി മങ്ങിയെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞു.

നേർക്കാഴ്ചയുടെ ഭൂപടം

കാലമേറെയും കണ്ടവന്റെ കാര്യംനോക്കി സ്വയം കാണാൻ മറന്നതിൽ കണ്ണിൻ കാഴ്ചയേറെയും മങ്ങിയത്രേ

ഇതിഹാസപ്പൂക്കൾ

നിലാവിനെ പ്രണയിച്ചവർ ഇരുളിനെ ചേർത്തു പിടിച്ചത് സ്വപ്നങ്ങളെ വരവേൽക്കാൻ വേണ്ടിയാവാം

Latest Posts

error: Content is protected !!