വീടിനെക്കുറിച്ച് മൂന്ന് കവിതകൾ

കാത്തിരിപ്പിനൊടുവിൽ വീട് പത്രത്തിൽ പരസ്യം കൊടുത്തു.

നീ…

നീ.. കലഹമാണ്, കടലോളം കലഹം. ചവർപ്പാണ്, മരുന്നോളം.

മണ്ണാങ്കട്ടയും കരിയിലയും

അവർ രണ്ടുപേരാണ്, ഒരാൾക്ക് സ്ഥിരതയില്ല, മറ്റൊരാൾക്ക് ഭാരം സഹിക്കാനാവില്ല.

വന്യം

ഓർമ്മയിൽ കാടുള്ള കൊമ്പനാണിവൻ. തുമ്പിക്കൈയിൽ കോർത്ത കാട്ടുവള്ളികൾ.

സ്വാർത്ഥമോഹങ്ങൾ

ഞാനും മരിക്കും,നീയും മരിക്കും എന്തിനാണിന്നു നാം കൊമ്പുകോർക്കുന്നു? കാലം ഗമിക്കും കോലം നശിക്കും എന്തിനാണിന്നു നാം ശണ്ഠകൂടുന്നു?

കീരിയും പാമ്പും

ശക്തിയാര്‍ക്കെന്നറിയാതെ കീരിയും പാമ്പുമായി പരസ്പരം കീഴടക്കാനുള്ള യജ്ഞം ഞങ്ങള്‍ തുടര്‍ന്നു.

ഒറ്റവര

ഒരൊറ്റ വര വരച്ചാൽ മതി പാറ്റയെ കൊല്ലാം എന്ന് വഴിയോര കച്ചവടക്കാരൻ.

ഞാനും വേതാളവും

എന്നും വേട്ടയാടുന്നതാണ് ഇപ്പൊ പോകും നിന്നെ വിട്ടെന്ന മട്ടിൽ ഈ നിഴലെന്നെ.

കവികളോട്

മൂർച്ച കൂട്ടേണ്ടേ! കരവാളെടുക്കുക രാകിരാകി നീ കൂർപ്പിച്ചു വയ്ക്കുക കാലം വരയ്ക്കുന്ന കോലങ്ങളിൽ കദന- ചിത്രങ്ങളെത്രയോ കാണുന്നു നിത്യവും.

പൂമുഖം

കൊച്ചുബാവയെക്കുറിച്ചോർക്കുമ്പോൾ ഒത്തിരി ചർച്ചാ നേരം തെളിയുന്നു. അത്താഴം കഴിഞ്ഞു വായിച്ച കഥകൾ പുലരും വരെ ചൊല്ലിയ കവിതകൾ

Latest Posts

error: Content is protected !!