കാത്തിരിപ്പ്
സദ്യ ഒരുക്കി
എല്ലാവരും വന്നു
പരസ്പരം വർത്തമാനങ്ങളിൽ
ചിരിച്ചു
പിരിയുമ്പോൾ
പേരില്ലാത്തൊരു മഴ
വഴിതെറ്റിവന്ന മഴയ്ക്ക്
പേരില്ലായിരുന്നു..
പിന്നെ, കവിതയവൾക്ക്
ധനുമഴയെന്നു
പേരു നൽകി.
പിണങ്ങി പോയവൾക്ക്
ഞാൻ കാണില്ലെന്ന് കരുതി
നീയടച്ചിട്ട വാതിലുകളൊക്കെ
ഇതാ എനിക്ക് മുന്നിൽ
മലർക്കെ തുറന്നു കിടക്കുന്നു.
നിശ്ശബ്ദതയിൽ വടിയൂന്നിയ തണൽ
കെട്ടുപോയ പ്രണയങ്ങളെക്കാൾ,
ചുവന്ന രക്തസാക്ഷിത്വത്തെ കുറിച്ചോ
വീട് വിളിക്കുമ്പോൾ
ചുറ്റുവട്ടമാകെ
മൂടുന്ന
കളകളാൽ
കാറ്റ് തല്ലിക്കൊഴിക്കുന്ന
കരിയിലകളാൽ
ഓർമ്മകൾ
അഞ്ജലീ ബദ്ധ
കേറുവാനാരുമില്ല
വെള്ളമിരച്ചെത്തും തുളവീണ
കൊട്ടവള്ളം കണക്കെയിളകുമിരു -
വഴിക്കണ്ണുകളിലൊന്നിലും.
ഹസ്തരേഖകൾ
ഉള്ളംകൈയിലെ ഭൂപടത്തിൽ
ആരും നടന്നുതീർക്കാത്ത വഴികളുണ്ട്.
ഇതൊരു വിധിയല്ല,
പൂർത്തിയാകാത്ത ഒരു തിരക്കഥയാണ്;
മൗനത്തിന്റെ കണ്ണാടി
നഗരത്തിന്റെ നിലാവിളക്കുകൾക്കിടയിൽ
ഒറ്റപ്പെടലിന്റെ ശബ്ദം കേട്ടിട്ടുണ്ടോ?
സ്മാർട്ട്‌ഫോണിന്റെ നീല വെളിച്ചത്തിൽ
അകന്നു പോയ മനുഷ്യന്റെ മുഖം കണ്ടിട്ടുണ്ടോ?
പാത്രി
പ്രിയപ്പെട്ടവനെ,നീ തിരിഞ്ഞു നോക്കാതെ പോവുക....
തിരിഞ്ഞു നോക്കുകിൽ
ജീവിതത്തിൻ്റെ പച്ചപ്പിൽ നീ നിന്നു പോവും
അതിനാൽ മാത്രം നീ തിരിഞ്ഞുനോക്കരുത്
എന്നിലെ ചുറ്റുപാടുകൾ
നീ ജനിച്ചപ്പോഴാണ്
ഞാനുണ്ടെന്നും
എന്നിലെ ചുറ്റുപാടുകൾക്ക്
ജീവനുണ്ടെന്നുമറിഞ്ഞത്
















