മക്കത്തെ കാറ്റ്
തുരുമ്പ് കാർന്ന
കെഎസ്ആർടിസിയിലെ
ഇരുമ്പു ജനാലക്കരികിൽ
പാതിയും ദ്രവിച്ച് തീർന്നൊരു
മനുഷ്യക്കോലം.
ബോൺസായികൾ
ചില മനുഷ്യർ
അങ്ങനെയാണ്
സ്നേഹത്തിന്റെ
ബലൂണുകളിൽ
പകയുടെ
സൂചിമുനകൾ
അമർത്തിവെക്കും
പ്രണയക്കടലിൽ
പ്രണയക്കടലിൽ
തുഴപോലുമില്ലാതൊരു തോണിയിൽ
സമയ സൂചികകൾ ഒന്നുമില്ലാതെ
ഒരന്തിയിൽ
പെണ്ണൊരുത്തി
നട്ടുച്ച വെയിലത്ത് പൊട്ടിച്ചിരിക്കുന്നു
ഉച്ചക്കിറുക്കുള്ള പെണ്ണൊരുത്തി
കാറ്റിനോടും കളിക്കൂട്ടിനോടും ചെന്ന്
രാക്കിനാപ്പാട്ടിന്റെ ചുരുൾ നിവർത്തി
ചിതലുകൾ
ചിതലുകൾ മുൻവിധിയില്ലാത്ത വായനക്കാരും
നല്ല വിമർശകരുമാണ്
എത്ര വേഗമാണവ
ഓരോ പുസ്തകവും കണ്ടെത്തുന്നത്
അടക്കിപ്പിടിച്ച ഉരിയാടലുകൾ
പിടഞ്ഞുവീഴും
വാക്കുകളെ
പിടിച്ചുയർത്തുന്ന
നോട്ടങ്ങൾക്ക്
അന്ത്യസംഭാഷണം
കുന്നിൻമുകളിലെ ഒറ്റ വെളിച്ചക്കാലിൽ
തട്ടി മരിച്ച വവ്വാലിനെപ്പോലെ
അവസാനത്തെ സ്വപ്നത്തിലെത്തി മരിക്കാൻ
നാല് കവിതകൾ
നമ്മൾ
കല്ലുവെച്ച നുണകൾ
പറഞ്ഞിരുന്ന വൈകുന്നേരമാണ്
നീയെന്നെ ഇഷ്ടമല്ലെന്ന്
പറഞ്ഞിറങ്ങിപ്പോയത്.!
അവസ്ഥാന്തരം
നടക്കുമ്പോൾ,
ചെരുപ്പിടാത്ത കാലത്തിൻ
കുതിപ്പിലേക്കെന്നും
മനസ്സ് പായുന്നു.
ആവാസം
പ്രചണ്ഡ ഭൂമിയിതെങ്ങനെ?
പ്രകമ്പനത്തിൻ ഫലമാണോ?
പ്രദക്ഷിണത്തിൻ വഴികാട്ടും
പ്രപഞ്ച ശില്പിയതാരാണോ?
















