മിന്നലാട്ടം
ജീവന്റെ കൊളുത്തുകൾ തൂങ്ങിയാടുന്ന
ആയുസ്സിന്റെ പണിപ്പുരക്കുള്ളിൽ
ഉരുവപ്പെട്ട തുടിപ്പിനെ
തുടച്ചു മാറ്റാനൊരുങ്ങി ഒരുവൾ
ലിറ്റ്മസ് പേപ്പർ
നിശാശൽക്കം കൊഴിച്ചിട്ട
കൈവിരലിലെ അറ്റുവീണ
കവിതയിലാണ്
രാത്രികൾ മുഖം മറയ്ക്കുന്നത്.
തിര
എന്നെക്കുറിച്ച്
എന്തെങ്കിലും
എഴുതാമോ എന്ന്
തിര?
തോറ്റുപോയവർ
പരാജിതരുടെ മൗനം
വിവർത്തനം
ചെയ്യുമ്പോൾ
ചുണ്ടിനും
കപ്പിനുമിടയിൽ
घर (ഖർ)
ഹിന്ദി വാക്കായ "घर" (ഖർ) ഉച്ചരിക്കുമ്പോളൊക്കെ
വയറിലൊരു വര മുന്നോട്ട് വളയുന്നു
ഇവിടെ ഇവിടെ എന്ന് ചൂണ്ടിക്കാട്ടുന്നു
ഹൈക്കു കവിതകൾ
ചിലർ
കഥയെഴുതും
ആരും അറിയില്ല
ജീവിത ഗണിതം
പ്രാണപ്രയാണ ദൂരം മുമ്പേ പകുത്തെടുത്തിട്ടു,
ഉയിർമുളയിട്ട മാത്ര കേന്ദ്രബിന്ദുവാക്കി,
ആരമളന്നെടുത്തു ആയുസ്സിൻ കോംപസ്സാൽ,
ജീവിതവൃത്തം വരഞ്ഞിടുന്നു നിയതി.
എല്ലാം നീ എന്നിട്ടും
എങ്ങുനിന്നോ മുളപ്പിച്ചെടുത്ത
ചിരിയുടെ ചില്ലയുമായി
ചിലര്‍ വന്നെങ്കിലും
മരുന്ന് മണക്കുന്ന ഈ മുറിയില്‍
സ്നേഹത്തിന്റെ മറുമരുന്നായത് നീ .
കടം
സൂര്യന്റെ സമൃദ്ധിയിലുണർന്ന ഞാൻ
ആ ദിവ്യ പ്രകാശത്തോട് ചോദിച്ചു
ഒരിത്തിരി ചൂട് നീ കടം തരാമോ
വിശ്രമം (ശരീരം, മനസ്സ്, ഞാൻ)
എന്തെങ്കിലും ഒന്ന് ചെയ്യണം
എന്ന് ആഗ്രഹിക്കുന്ന തല്‍ക്ഷണം
മനസ്സ് പറയും പിന്നാവട്ടെ, പിന്നാവട്ടെ…..
















